Showing posts with label veluthachan. Show all posts
Showing posts with label veluthachan. Show all posts

വെളുത്തച്ഛനും സ്ത്രീകളും

വെളുത്തച്ചന്‍ വിഷയത്തില്‍ ഞാനെഴുതിയ ഒരു കുറിപ്പ് ജൂലൈ 30 ലെ ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വെളുത്തച്ചന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിനുപരി ഉന്നയിച്ചിരുന്ന പല സുപ്രധാന ചോദ്യങ്ങള്‍ക്ക് ആരും ഉത്തരം തന്നിട്ടില്ല. ചുരുങ്ങിയ പക്ഷം ഊഹോപോഹങ്ങളും കേട്ടുകേള്‍വിക്കഥകളും ചരിത്ര യാഥാര്‍ത്ഥ്യമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ഒഴിവാകുമെന്ന് കരുതി.
ഇന്നിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശബരിമല ചര്‍ച്ചകളില്‍, ചിലര്‍ക്ക് പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാത്ത പേരായി വെളുത്തച്ചന്‍. സുപ്രീം കോടതിയില്‍ താന്‍ കക്ഷിചേര്‍ന്നിട്ടുള്ള കേസിന്റെ കാര്യം ചര്‍ച്ചകളില്‍ പറയുന്ന ഒരു തന്ത്രിപ്പയ്യന്‍, കേസില്‍ ക്രൈസ്തവ സഭയുടെ സഹായത്തിന് പ്രത്യുപകാരമായിട്ടാണോ വെളുത്തച്ചന്‍ പ്രചാരണം നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് വേട്ടയാടുകയും ചെയ്യുന്ന മതാധിനിവേശത്തിന്റെ ഇത്തരം കുടിലതകള്‍ തിരിച്ചറിയാന്‍ രാജിവ് മല്‍ഹോത്ര എഴുതിയ ‘ബ്രേക്കിംഗ് ഇന്ത്യ’ പോലുള്ള ആധികാരിക പുസ്തകങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കണം.
ഒരിക്കലും ഭാരതത്തില്‍ വന്നിട്ടില്ലാത്ത സെബാസ്ത്യനോസും, ഭഗവാന്റെ കാലഘട്ടത്തിനുശേഷം നാനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിച്ചിരുന്ന ഫാദര്‍ ഫിനിഷ്യോയും അയ്യപ്പന്റെ സമകാലീനനായ വെളുത്തച്ചന്‍ ആവാന്‍ കഴിയില്ല എന്ന് ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തമാണ്.
വെളുത്തച്ചന്‍ കഥക്ക് നിലനില്‍ക്കാന്‍ മറ്റെന്തെങ്കിലും വഴി തേടണം. വ്യക്തിപരമായ ദൗത്യംപോലെ ഏറ്റെടുത്തിരിക്കുന്ന ഈ വിഷയത്തില്‍ ഓരോ ട്വിസ്റ്റ് വരുമ്പോഴും ഉത്തരങ്ങളെക്കാളേറെ പുതിയ ചോദ്യങ്ങളുണ്ടാക്കുകയാണ്. പി. ആര്‍. രാമവര്‍മ്മ രാജ എഴുതിയ ‘ശബരിമല ശ്രീ അയ്യപ്പന്‍ ചരിത്രം’ തുടങ്ങിയ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളാണ് വെളുത്തച്ഛന്റെ അസ്തിത്വം സ്ഥാപിക്കാന്‍ ഉദ്ധരിച്ചു കാണുന്നത്. തൃപ്തികരമായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് സ്വന്തം യുക്തിയും ഊഹങ്ങളും ഉത്തരങ്ങളായി അവതരിപ്പിക്കുകയാണ് ആ പുസ്തകത്തില്‍. അതിന് നിര്‍ബന്ധിതനാണ് എന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കിയിട്ടുമുണ്ട്.
അതായത്, അതൊന്നും ചരിത്ര വസ്തുതകളല്ല. അതില്‍ വെളുത്തച്ചനെപ്പറ്റി പറയുന്നതിങ്ങനെ: ”വാവരെപ്പോലെതന്നെ അയ്യപ്പന്റെ ശിഷ്യത്വം സ്വീകരിച്ച അന്യമതസ്ഥനാണ് ക്രിസ്ത്യാനിയായ ‘സെബാസ്ത്യനോസ് പുണ്യവാളന്‍’. ഈ ക്രിസ്ത്യാനി ‘വെളുത്തച്ചന്‍’ എന്നാണ് അയ്യപ്പകഥകളില്‍ അറിയപ്പെടുന്നത്. ‘വെളുത്തച്ചന്‍ ‘ ക്രിസ്ത്യാനിയായ ഒരു യൂറോപ്യനാവാനും വയ്യായ്കയില്ല’…..
‘അവിടെ അര്‍ത്തുങ്കല്‍ പള്ളിയിലെ സെബാസ്ത്യനോസ് പുണ്യവാളനാണ് ‘വെളുത്തച്ചന്‍’ എന്നാണ് വിശ്വാസം. ഡച്ചുകാര്‍ സ്ഥാപിച്ചതാണ് ഈ പള്ളി. ” ചരിത്രപരമായി നിലനില്‍ക്കാത്ത പ്രാദേശിക വിശ്വാസം ആവര്‍ത്തിക്കുക മാത്രമാണ് രാമവര്‍മ്മ.
സെബാസ്ത്യനോസ് അല്ലാത്ത മറ്റൊരു യൂറോപ്യനാണ് വെളുത്തച്ചനെങ്കില്‍ തെളിവുകളെവിടെ? അര്‍ത്തുങ്കല്‍ പള്ളിയിലെ വികാരി പറയുന്ന കഥകള്‍ക്ക് ആധാരമെന്ത്? സെബാസ്ത്യനോസും ഫാദര്‍ ഫിനിഷ്യോയും അല്ലാതെ മൂന്നാമതൊരാളാണ് വെളുത്തച്ചന്‍ എന്ന വാദം പള്ളിക്കാര്‍ അംഗീകരിക്കുന്നുണ്ടോ? സെബാസ്ത്യനോസിന്റെ പേരിലുള്ള പള്ളിക്ക് ഈ ‘യഥാര്‍ത്ഥ’ വെളുത്തയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം തുറന്നുസമ്മതിക്കുമോ?
വെളുത്ത, കറുത്ത തുടങ്ങിയ പേരുകള്‍ അരയ സമുദായക്കാരില്‍ സാധാരണമായിരുന്നു. ഒരുപക്ഷേ ആ പേരില്‍ അയ്യപ്പസ്വാമിയുടെ സമകാലീനനും സുഹൃത്തുമായി ഒരാള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ക്രിസ്ത്യാനിയായി ചിത്രീകരിക്കപ്പെടുന്നത് മുന്‍ പറഞ്ഞ അതേ തെറ്റിദ്ധാരണയുടെ ഫലം തന്നെയായിരിക്കില്ലേ? ഒന്നുകൂടി കടന്നു ചിന്തിച്ചാല്‍, അരയനായ വെളുത്തയുടെ അനന്തര തലമുറകളില്‍ പെട്ട ആരെങ്കിലും മതംമാറി ചേര്‍ന്ന പുതുവിശ്വാസത്തെ പിന്നീട് അഭിനവ ചരിത്രകാരന്മാര്‍ അറിയാതെയോ, ബോധപൂര്‍വ്വമായ അജണ്ടകളുടെ ഭാഗമായോ പുറകിലേക്ക് വലിച്ചു നീട്ടിയതായിക്കൂടെ?
അയ്യപ്പസ്വാമിയുടെ ‘ഉറ്റ ചങ്ങാതിമാരായിരുന്ന’ ഇവരുടെ ഖബറോ കല്ലറയോ ഒന്നും കണ്ടു കിട്ടാത്തതെന്ത്? അര്‍ത്തുങ്കല്‍ പള്ളിയില്‍ കല്ലറ ഉള്ളതായി കേട്ടിട്ടില്ല. വാവരും വെളുത്തയും ചരിത്രപുരുഷന്മാര്‍ ആണെങ്കില്‍, അയ്യപ്പനെ പിന്തുടര്‍ന്ന അവര്‍ സനാതന ധര്‍മ്മമാര്‍ഗ്ഗമാണ് അവലംബിച്ചിരുന്നത് എന്നു വ്യക്തം. യോഗികള്‍ക്കുചിതമായ രീതിയില്‍ ബ്രഹ്മവിലയം പ്രാപിച്ച് ശരീരം ഉപേക്ഷിക്കുകയോ, ചിതാഭസ്മമായി മണ്ണില്‍ ലയിക്കുകയോ ആണ് അവര്‍ ചെയ്തിരിക്കുക.
ഇപ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് ചര്‍ച്ച. ആഗോള ഭീകര സംഘടന, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം മലയാളികളെ ഭീകരക്യാമ്പുകളില്‍ എത്തിച്ചതോ, ലൗ ജിഹാദോ, തീവ്രവാദത്തിന് പണം കണ്ടെത്താന്‍ കൊള്ളകളും ലഹരികടത്തും വ്യാപകമായതോ ഒന്നും ആര്‍ക്കും ചര്‍ച്ചയിലില്ല. ചിരിക്കണോ കരയണോ എന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ പെട്ടുഴറുകയാണ് കേരളത്തിലെ സാധാരണക്കാരായ ഹിന്ദുക്കള്‍. ഈ ചര്‍ച്ചയിലും വെളുത്തച്ചന്‍ വരുമ്പോള്‍ ക്രൈസ്തവ സഭയേക്കാള്‍ താല്‍പ്പര്യം അവര്‍ക്കുണ്ടെന്ന് തോന്നിപ്പോകുന്നു. ഹിന്ദുവിന്റെയും ശബരിമലയുടെയും മഹത്വം ഉദ്‌ഘോഷിക്കാന്‍ വാവരെന്നും വെളുത്തച്ചനെന്നുമുള്ള ഊന്നുവടികളുടെ ആവശ്യമുണ്ടോ ?
ഒരു ടിവി ചര്‍ച്ചയില്‍ (ടൈംസ് നൗ) സ്ത്രീപക്ഷം പിടിച്ച് ശബരിമലയെ അധിക്ഷേപിക്കാന്‍ എത്തിയ രഞ്ജന കുമാരി (‘Center for Social Research’ CSR) എന്ന എന്‍ജിഒയുടെ ഡയറക്ടറാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സ് 90% വിദേശ പണമാണ്. ഏറ്റവും കൂടുതല്‍ പണം കൊടുത്തത് ‘Inter church Cooperative (ICCO), Netherlands ആണെന്ന് ‘The Male Factor’ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 2006 മുതല്‍ മാത്രം 3.6 കോടി രൂപ കൊടുത്തു. നെതര്‍ലാണ്ട്‌സ് വിദേശകാര്യ വകുപ്പിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന പ്രൊടെസ്റ്റന്റ് ചര്‍ച്ചിന്റെ സംഘടനയാണിത്. വലതുപക്ഷ കത്തോലിക്ക സംഘടനയായ ‘Hans Siedel Foundation’ ആണ് പണം കൊടുക്കുന്ന മറ്റൊരു ഗ്രൂപ്പ്. ഹിന്ദുധര്‍മ്മം ഉള്‍പ്പെടെയുള്ള പ്രാചീന സംസ്‌ക്കാരങ്ങളെ ‘പേഗന്‍’ എന്നും, ചെകുത്താന്‍ സേവ എന്നെല്ലാം അധിക്ഷേപിക്കുകയും, തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പള്ളി സംഘടനകള്‍. അവര്‍ എന്തുകൊണ്ടാണ് ഹിന്ദുസ്ത്രീകളുടെ അവകാശത്തിനു മുറവിളി കൂട്ടുന്നത്? ഇവിടെയാണ് രണ്ടു വശത്തുംനിന്ന് യുദ്ധം കൊഴുപ്പിക്കുന്ന സഭാതന്ത്രം.
നമ്മുടെ സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ കുടുംബത്തിലെ സ്ത്രീകളാണ് എന്നവര്‍ക്കറിയാം. അവരെ പുരുഷ സമൂഹത്തിനെതിരെ തിരിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം. അങ്ങനെ, യുവജനങ്ങളില്‍ ഭാരതീയമായ എല്ലാറ്റിനോടും നിഷേധം വളര്‍ത്തുക. കോടതിവിധി മുഖേനയോ മറ്റോ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമായി ശബരിമല തുറന്നു കൊടുത്താലും വിശ്വാസികളായ സ്ത്രീകള്‍ കാത്തിരിക്കാന്‍ തയ്യാറാകും. കുറേ ഫെമിനിസ്റ്റുകളും തിരിച്ചറിവില്ലാതെ അവരെ പിന്തുടരുന്നവരും ആഘോഷിക്കാന്‍ ചെന്നേക്കാം. അതോടെ ശബരിമലയെ ഇപ്പോള്‍ അതാക്കി നിലനിര്‍ത്തിയിരിക്കുന്ന ഭക്തകോടികളുടെ വിശ്വാസങ്ങളില്‍ വിള്ളല്‍ വീഴും. അവരില്‍ വലിയൊരു പങ്ക് ക്രമേണ അവിടേക്ക് വരാതെയുമാകാം. ശനിസിംഘ്‌നാപൂരിലെ ക്ഷേത്ര ഭക്തരായ ഗ്രാമീണരില്‍ ഇപ്പോള്‍ തന്നെ അത്തരമൊരു വികാരം പടര്‍ന്നുപിടിച്ചു കഴിഞ്ഞു എന്ന് കേള്‍ക്കുന്നു. ഈ വിശ്വാസത്തകര്‍ച്ചയാണ് ഇവാഞ്ചലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്.
ശബരിമലയില്‍ സ്ത്രീകളുടെ സ്ഥാനത്തെ വിശദീകരിക്കാന്‍ മാളികപ്പുറത്തമ്മയുടെ കാര്യം തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും, ദേവസ്വം ബോര്‍ഡ് കമ്മീഷണറുമായിരുന്ന സി.പി. നായര്‍ ലേഖനത്തില്‍ ചോദിക്കുന്നു: നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പനെക്കുറിച്ച് ഇതുപോലുള്ള വിലകുറഞ്ഞ കഥകള്‍ പ്രചരിപ്പിക്കുന്ന നാണക്കേട് ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?
തന്ത്രിമാരായിരുന്ന കണ്ഠര് മഹേശ്വരരോടും നീലകണ്ഠരരോടും രാജീവരരോടും ഈ വിഷയം അദ്ദേഹം ചോദിച്ചു. ഉപദേവത എന്ന നിലക്ക് മാത്രമാണ് ദേവിയുടെ എഴുന്നള്ളത്ത് എന്നല്ലാതെ അതിന് അയ്യപ്പന്റെ വിവാഹ വാഗ്ദാനം എന്ന കല്‍പ്പിത കഥയുമായി ബന്ധമില്ല എന്നദ്ദേഹം പറയുന്നു. മാളികപ്പുറത്തമ്മ അയ്യപ്പന്റെ ഉപാസനാ മൂര്‍ത്തിയായ പരാശക്തിയാണെന്നാണ് തന്ത്രിമാരില്‍ നിന്ന് അദ്ദേഹം അറിഞ്ഞത്. വെളുത്തച്ചന്‍ കഥയേയും സി.പി. നായര്‍ നിശിതമായി ചോദ്യം ചെയ്യുന്നു. അഭിനവ കൊട്ടാരത്തില്‍ ശങ്കുണ്ണിമാരെ കരുതിയിരിക്കാന്‍ ഹിന്ദുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ശബരിമലയും സ്വാമി അയ്യപ്പനും ഇനിയും വളരെയധികം ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാകേണ്ട വിഷയമാണ്.
പിന്‍കുറിപ്പ്: ഹിന്ദുധര്‍മ്മത്തെ മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല. അവിടത്തെ ആചാരങ്ങളും പൂങ്കാവനവും സനാതന ധര്‍മ്മത്തെ യഥാതഥമായി പ്രതിനിധീകരിക്കുന്നു. ജീവജാലങ്ങള്‍ ഐക്യത്തോടെ പുലരുന്ന ജൈവ വ്യവസ്ഥയാണ് സ്വാഭാവിക വനം. അവിടെ എല്ലാറ്റിനും നാമ്പിടാനും വളരാനും നിലനില്‍ക്കാനും അവസരമുണ്ട്.
സെമിറ്റിക്ക് മതങ്ങളെ താരതമ്യപ്പെടുത്താവുന്നത് ളാഹ എസ്റ്റേറ്റിനോടാണ്. പ്രകൃത്യാ ഉള്ള ആവാസവ്യവസ്ഥയെ വെട്ടിത്തെളിച്ച് പരുവപ്പെടുത്തിയ ഭൂമിയില്‍ മുള്ളുവേലികളാല്‍ സംരക്ഷിക്കപ്പെട്ട് രാസവളവും കീടനാശിനിയുംകൊണ്ട് വളര്‍ത്തപ്പെടുന്ന ഏകവിള തോട്ടമാണ് അത്. ദൂരക്കാഴ്ചയില്‍ അതും ഒരു വനത്തിന്റെ പ്രതീതി നല്‍കുമെങ്കിലും സ്വാഭാവിക വനത്തില്‍ നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥ അവിടില്ല. ഉണ്ടാവില്ല. എപ്പോഴാണോ കീടനാശിനിയുടെയും മുള്ളുവേലിയുടേയും സംരക്ഷണം ഇല്ലാതാകുന്നത്, അവിടം വീണ്ടും സ്വാഭാവിക വനമായി മാറും.

(ബെംഗളൂരുവിലെ ഐടി വിദഗ്ദ്ധനാണ് ലേഖകന്‍)

http://www.janmabhumidaily.com/news476934

ശബരിമല അയ്യപ്പനെ വിഴുങ്ങുന്ന സഭ

ഭാരതത്തില്, സഭയുടെ അളവില്ലാത്ത ക്രൂരതകളെ വെള്ളപൂശാനും, വിശുദ്ധവല്ക്കരിക്കാനും ക്രിസ്തീയ സഭകളും ഉപജാപക സംഘവും നടത്തുന്ന ശ്രമങ്ങള് അധികമൊന്നും ചർച്ച ആയില്ലെങ്കിലും ഇങ്ങനെ ഒരു കുല്സിത ശ്രമം നൂറ്റാണ്ടുകളായി ഇവിടെ നടക്കുന്നതിനെ കുറിച്ചു ഇവിടത്തെ ജനതയിലെ ചെറിയോരു ന്യൂനപക്ഷത്തിന് ബോധമൂണ്ട്., സഭയുടെ നീക്കങ്ങളെ കുറിച്ചു പൂര്ണ്ണ ബോധമുണ്ടായിരുന്ന ഗാന്ധിജി കൊല്ലപ്പെട്ടത് സ്വതന്ത്ര ഭാരതത്തില്‍ സഭയുടെ അപനിർമ്മിതികൾക്ക് തടയിടാനുള്ള ശ്രമങ്ങൾക്ക് ഒരു ജനകീയ മുഖം നേടുവാൻ വലിയൊരു വിലങ്ങുതടിയായി ഇന്നും നിലനില്‍ക്കുന്നു. ഉപജാപക സംഘങ്ങളെ മുന്നില് നിര്ത്തി സഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചു നാം അറിയേണ്ടതുണ്ട്, അതിനെ കുറീച്ചു സമൂഹത്തില് ചര്ച്ച ആവേണ്ടതുണ്ട്

ക്രിസ്ത്യന് സഭയുടെ മാപ്പ് അര്ഹിക്കാത്ത ക്രൂരതയാണ് നമ്മുടെ സംസ്കാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നമുക്ക് പോലും മനസ്സിലാവാത്ത വിധത്തില് അവയെ വളച്ചൊടിച്ചു തങ്ങളുടെ മതപരിവര്ത്തന രസവാദത്തിന് ഉതകുന്ന വിധത്തില് നിര്മിച്ചത്. ഭാരതീയരുടെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളായാലും, ഭാരതത്തില് ജനിച്ച മഹാരഥന്മാരുടെ കാലഘട്ടങ്ങളായാലും, ഭാരതത്തില് ഉണ്ടായിരുന്ന ഉന്നതിയുടെ ഉദാഹരണങ്ങളായ അറിവുകളും ഒക്കെയും വളച്ചൊടിക്കയും നശിപ്പിക്കയും ചെയ്തത് ക്രിസ്ത്യന് സഭകളാണ്. ഭാരത ചരിത്രത്തിലെ ചങ്ങലക്കണ്ണികളെ ഒരിക്കലും അടുക്കാനാവാത്ത വിധം അകറ്റിയത് ഇക്കൂട്ടരാണ്.തന്റെ കര്‍ത്തവ്യ ലക്ഷ്യങ്ങളെ കുറീച് മാക്സ് മുള്ളര്‍ തന്നെ വിശദീകരിക്കുന്നതായി നമുക്ക് കാണാം.

ഹിന്ദു ജനതയുടെ കണ്ണിലുണ്ണി ആയ ശബരിമല അയ്യപ്പന്റ്റെ ചരിത്രത്തെ വികൃതമാക്കുന്നതിനു ക്രിസ്തീയ സഭകള് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു എന്നുള്ളത് ഭീതിജനകമായimage9കാര്യമാണ്. അത് പ്രോല്സാഹിപ്പിക്കാന് മുൻപന്തിയിൽ സമൂഹത്തില് സ്വീകാര്യതയുള്ള പലരും മുന്നോട്ട് വരുന്നത് നമ്മുടെ ചരിത്ര സാംസ്കാരിക ബോധത്തിന്റെ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ശബരിമലയെ കുറിച്ചുള്ള വിവിധ ചരിത്ര വാദങ്ങൾ :

ശബരിമലയുമായ് ബന്ധപ്പെട്ട് പല ചരിത്ര വാദങ്ങളും കാണാം.

പ്രശസ്ത ആയുർവേദ ഭിഷ്വഗരനും പണ്ഡിതനുമായ സ്വാമി നിർമലാനന്ദ ഗിരി അവർകൾ, ശബരിമല ക്ഷേത്രത്തിലെ ഔഷധ ഗുണമുള്ള അയ്യപ്പ വിഗ്രഹം അവിടെ നിന്നു മോഷ്ടിക്കപ്പെട്ടു എന്നുള്ള അഭിപ്രായം പങ്കുവെച്ചതായി കാണാം. അദ്ദേഹത്തെ പോലെ ഉള്ള വിഗഹവീക്ഷണം ഉള്ളവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതിലെ ചരിത്ര സാധുത നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു വാദമാണ്, 1079 – ആണ്ടിലെ മകരവിളക്ക് സമയത്തു ക്ഷേത്രം കത്തിപ്പോയി എന്നും, ആ സമയത്തു ക്ഷേത്രം വെറും ഓലകൊണ്ടു പൊതിഞ്ഞ ക്ഷേത്രമായിരുന്നു എന്നും, അന്ന് തിരുവിതാം കൂർ മഹാരാർജാവായ ശ്രീ മൂലം തിരുന്നാൾ, ക്ഷേത്രം പുതുക്കി പണിയാൻ ആവശ്യപ്പെട്ടപ്പോ, കൊച്ചമ്മൻ മുതലാളി ഇതു ഏറ്റെടുത്തു എന്നും, കൊല്ലത്തു വച്ചു ശബരിമല ക്ഷേത്രം പുനർ നിർമിച്ചു തുടങ്ങി എന്നും, 1082 ആം ആണ്ടിൽ കൊച്ചമ്മൻ മുതലാളി നിര്യാതനായി എന്നും, അതിനു ശേഷം വടക്കേ തലയ്ക്കൽ കത്തനാർ ഇതിനു നേതൃത്വം നൽകി എന്നും ക്ഷേത്ര നിർമാണം പൂർത്തീകരിച്ചുവെന്നും, അന്ന് ക്രിസ്ത്യാനിയായ കൊച്ചമ്മൻ മുതലാളി ഇല്ലായിരുന്നെങ്കിൽ ശബരിമല ഇന്ന് നാം കാണില്ലായിരുന്നു എന്നും സഭ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇതു തൊണ്ട തൊടാതെ വിഴുങ്ങി പ്രചരിപ്പിക്കാൻ ഹിന്ദു നാമധാരികൾ തന്നെയാണ് മുൻപിൽ ഉള്ളത് എന്നുള്ളത് എടുത്തു പറയേണ്ടത് വസ്തുതയാണ്.

വെളുത്തച്ചന് :-

സഭ ഏറ്റവുമൊടുവില്‍ ഹിന്ദു ജനതയില്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ ചരിത്ര നിര്‍മിതിയാണ് വെളുത്തച്ചന്‍ എന്ന വിദേശിയും അയ്യപ്പനും തമ്മിലുള്ള ബന്ധം. അർത്തുങ്കൽ പള്ളി സമർപ്പിക്കപ്പെട്ടിരിക്കുന്നത് സി. ഇ. 256 ൽ ഫ്രാൻസിൽ ജനിച്ച സെബസ്ത്യാനോസ് എന്ന കത്തോലിക്കാ വിശുദ്ധന്റെ പേരിലാണ്. ഫ്രാൻസിൽ ജനിച്ച് ഇറ്റലിയിൽ മരിച്ച ഇദ്ദേഹം ഒരിക്കൽപോലും ശബരിമലയോ, പന്തളമോ എന്തിന് ഇപ്പറഞ്ഞ അർത്തുങ്കൽ പോലുമോ സന്ദർശിച്ചിട്ടില്ല. അതുകൊണ്ട് ഈ വെളുത്തച്ചന് (സെബസ്ത്യാനോസ് ) അല്ല സഭ പ്രോപ്പഗേറ്റ് ചെയ്യുന്ന വെളുത്തച്ചന് എന്നു നമുക്ക് ഉറപ്പിക്കാം.
വെളുത്തച്ചൻ ആര് എന്നതിൽ അവ്യക്തത നില നില്ക്കുന്നത് കൊണ്ടും, വെളുത്ത എന്ന പേര് ചീരപ്പന്‍ ചിറ കളരിയുമായി ആണ് ബന്ധമുള്ളത് എന്നുള്ളത് കൊണ്ടും, ആലങ്കാട്ടെ തലമുറകള്‍ക്ക് അറിയാവുന്നത് ഒരു അരയനെ കുറീച് മാത്രമാണു എന്നുള്ളതും ,ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി സഭ ഒന്നിൽ കൂടുതൽ തവണ അധിനിവേശം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടും വെളുത്തച്ചൻ എന്ന സമീപ കാല ചരിത്ര നിർമ്മിതിയെ സഭയുടെ വീര്യമേറിയ കുടില തന്ത്രങ്ങളിൽ ഒന്നായി തന്നെ കാണേണ്ടതുണ്ട് . അധിനിവേശത്തിന്റ്റെ ജീവിക്കുന്ന തെളിവുകളായി ശബരിമല പൂര്ണ്ണമായും അഗ്നിക്കിരയാക്കിയതും, നിലക്കലും, സൈന്റ് തോമസും നമ്മൂടെ മുന്പിലുണ്ട്.. അയ്യപ്പന്റെ പൂങ്കാവനത്തില് പള്ളി പണിയാന് എല്ലാ സന്നാഹങ്ങളും ഒരുക്കിയവര് ഇന്നൊരു വെളുത്തച്ചനെയും, കൊച്ചമ്മന്‍ മുതലാളിയെയും ചെര്‍ത്ത് “ മതേതരത്വം” കൊണ്ട് വരുന്നെങ്കിൽ അത് വെറും മത സൌഹാർദ്ദം മാത്രമായി കാണണം എന്നാണോ സഭ പറഞ്ഞു വരുന്നത്? .
ഇത്തരം ചരിത്ര നിര്മിതികള് ഒക്കെയും ഹിന്ദുക്കള് സാര്വദേശീയ സാഹോദര്യത്തിന്റെ വക്താക്കളാണ് എന്നു സ്ഥാപിക്കാന് സഹായിക്കുമെന്നാണ് സഭയുടെ തന്ത്രങ്ങള്‍ അറിഞ്ഞവരും അറിയാത്തവരും ഹിന്ദുക്കളുടെ ഇടയില് പ്രചരിപ്പിക്കുന്നത്. സര്വ്വ ധര്മ സമഭാവന ഉദ്ഘോഷിക്കുന്ന ഹിന്ദു ധര്‍മം തെറ്റാണ് എന്നുംഹിന്ദു ദേവതമാരെ ചെകുത്താന്മാരായും പിശാചുക്കളായും ചിത്രീകരിക്കുന്ന സഭകളില് നിന്നും ഹിന്ദു സംസ്കാരത്തിന്റെ മഹാമനസ്കത തെളിയിക്കാൻ സര്ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടോ? ഇത്രയും നൂറ്റാണ്ടുകളുടെ പീഢനങ്ങളും അടിച്ചമര്ത്തലും അനുഭവിച്ച ഹിന്ദു ജനതയ്ക്ക് ഇത്തരം ചരിത്ര നിര്മിതികളുടെ ആവശ്യമുണ്ടോ തങ്ങളുടെ മനസ്സിന്റെ വിശാലത തെളിയിക്കാന്?

ശബരിമലക്കെതിരെ സ്വതന്ത്ര ഭാരതത്തില്‍ നടന്ന ആക്രമങ്ങള്‍

1950 ലെ തീവെപ്പ് :-

1950 ഇടവമാസത്തില് ഭാരതത്തിലെ ഹിന്ദുക്കളെ ഞെട്ടിച്ചുകൊണ്ടു ആ വാര്ത്ത പുറത്തു വന്നു. ശബരിമല ക്ഷേത്രം പൂര്ണമായും അഗ്നിക്കിരയാക്കിയിരിക്കുന്നു. ശബരിമല ശാസ്താവിന്റെ മൂര്ത്തീയെ വെട്ടി തുണ്ടം തുണ്ടമാക്കിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചു അന്വേഷിച്ച കെ കേശവമേനോന് റിപ്പോര്ട്ടില് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തെ പറ്റി പറയുന്ന ഭാഗം:
“വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു, തലയും ഇടതു കൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു, വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള് കാണാനുണ്ടായിരുന്നു.” തികച്ചും പൈശാചികമായ ഈ വിഗ്രഹഭംജക രീതി നാം ക്രിസ്തുമതത്തിന്റെ ആദ്യ കാലഘട്ടങ്ങളില് ക്രിസ്തുമതം നടത്തിയ വിഗ്രഹാരാധകരുടെ വേട്ടയാടലിന്റെ ചരിത്രത്തില് വായിച്ചതാണെങ്കില്, ഇത് നമ്മുടെ സ്വന്തം കേരളത്തിലെ ഹിന്ദുക്കള് കണ്ണിലുണ്ണിയെ പോലെ സ്നേഹിക്കുന്ന അയ്യപ്പ വിഗ്രഹത്തെ ഇവിടത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഹുങ്കില് എല്ലാ തെമ്മാടി ത്തരങ്ങളും കാട്ടിയ വിഭാഗം സ്വാതന്ത്ര്യാനന്തര ഭാരതത്തില് ശബരിമലയില് ചെയ്ത ഭീകര പ്രവര്ത്തനത്തിന്റെ ചെറിയോരു ഭാഗമാണ്.
ശബരിമലയിലെ തീപിടുത്തവും കൊല്ലത്തെ ഹിന്ദു മഹാമണ്ഡല രൂപീകരണവും ഏതാണ്ട് ഒരേ സമയത്ത് തന്നെയായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്.ഹിന്ദു സമുദായത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളായ നായന്മാരും ഈഴവന്മാരും തമ്മിലും ഹിന്ദുക്കളിലെ മറ്റ് വിഭാഗങ്ങളുമായും യോജിക്കുന്നതിന് തീരുമാനമെടുത്ത ഹിന്ദു മഹാമണ്ഡല കണ്വെന്ഷന് നടന്നത് 1950 ഇല് ഇടവ മാസത്തില് തന്നെയായിരുന്നു. ഹിന്ദു ഐക്യത്തിന് അന്നും ഇന്നും തുരങ്കം വെക്കുന്ന സഭയുടെ അയ്യപ്പ ചരിത്രത്തെ വികൃതമാക്കുന്നതു എന്തിനാണെന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇന്നുവരേക്കും ഒരു പ്രതികളെയും ശിക്ഷിക്കുകയോ കുറ്റപത്രം സമര്പ്പിക്കപ്പെടുകയോ കമ്മീഷന് റിപ്പോര്ട്ട് നടപ്പിലാക്കുകയോ ചെയ്യാത്ത ശബരിമല തീവെപ്പ് എന്ന ക്രൂരത നടത്തിയവരുടെ ചെയ്തികള് നാം മറന്നു പോയിരിക്കുന്നു.
കേരള ജനതയില് നിന്നും പൂര്ണ്ണമായി മറച്ചു വെച്ച, 1950-ഇല് ശബരിമല ക്ഷേത്രം തീവെച്ചു പൂര്ണ്ണമായി നശിപ്പിച്ച തീവ്രവാദ പ്രവര്ത്തനത്തെ സംബന്ധിച്ച കെ കേശവമേനോന് റിപ്പോര്ട്ടിലെ ചെറിയ ഭാഗം ഉദ്ധരിച്ചുകൊണ്ടു, ശബരിമലയുടെ ചരിത്ര സ്വരൂപണം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്നു നാം മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.
“കൂലിക്കാരെ കാട്ടില് കയറി നായാടുവാന് അവര് നിയോഗിച്ചു.പിന്നീട് മുതലാളിമാരും അയാളും നിലയ്ക്കല് അവര് ഉണ്ടായിരുന്നുവെന്നെന്ന് അവര് വിശ്വസിച്ചിരുന്ന ഒരു പള്ളി അന്വേഷിച്ചു പോയി.ഒരു അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങ്ങളൊന്നും അവര് കണ്ടില്ല. നേരെമറിച്ച് രണ്ടു മൂന്നു ക്ഷേത്രങ്ങളുടെ അവശിഷ്ടമാണ് അവര് കണ്ടത്. തിരുവിതാം കൂറിന്റെ ഈ ചരിത്ര ദശയില്, ഈ മുതലാളിമാര് ശബരിമലയ്ക്കുള്ള പാതയില് ഒരു പള്ളിയെ പറ്റി അന്വേഷിക്കുന്നതും ആശ്ചര്യജനകമായിരിക്കുന്നു. ഒന്നുകില് ഏതെങ്കിലും തെളിവുമൂലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നു എന്നു സ്ഥാപിച്ചു, അതിനെ പുനരുദ്ധരിക്കാനോ ഒരു പുതിയ പള്ളി നിര്മ്മിക്കാന് അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചോ ആയിരുന്നിരിക്കാം ഈ ഉദ്യമം.”
“ഭക്തിയോടുകൂടി ശബരിമല സന്ദര്ശനാര്ത്ഥം പോകുന്ന അധ:സ്ഥിത ഹിന്ദുക്കളുടെ സംഖ്യാ വര്ദ്ധന കണ്ടു തടുത്തില്ലെങ്കില് നിശ്ചയമായും ഇത് താണജാതി ഹൈന്ദവരുടെ ഇടയില് നിന്നുമുള്ള ക്രിസ്തുമത പരിവര്ത്തനപ്രസ്ഥാനത്തിന് വിഘാതം സംഭവിക്കാവുന്ന ഒരു സംഭവ വികസമാകുമെന്ന് കുറെക്കാലമായി ക്രിസ്ത്യാനികള് ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്ന് കാണാന് കഴിയും. അതിനും പുറമെ നിലയ്ക്കലും പമ്പാ കടവിലും ഒരു പള്ളിയുടെ സ്ഥിതി കാലക്രമേണ ആ പ്രദേശം അധിനിവേശം ചെയ്യുവാന് ക്രിസ്ത്യാനികളെ ആകര്ഷിക്കുമെന്നും അങ്ങിനെ ഫലഭൂയിഷ്ടമായ ആ പ്രദേശങ്ങള് തങ്ങളുടെ സാമ്പത്തിക സ്ഥിതി ഉന്നമിപ്പിക്കാന് ചൂഷണം ചെയ്യാമെന്നും അവര് കരുതിയിരിക്കുന്നു,”

നിലക്കല് കുരിശും സെന്റ് തോമസും:-

1983 മാര്ച്ച് 24 ന് ശബരിമല പൂങ്കാവനത്തില്പ്പെട്ട നിലക്കലില് കുരിശ് സ്ഥാപിച്ചു.സെന്റ് തോമസ് സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അരപ്പള്ളിയുടെ സ്ഥാനമായി കരുതപ്പെട്ടിരുന്ന നിലക്കലില്തന്നെയാണ് കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്. നിലക്കലില് മഹാദേവ ക്ഷേത്രത്തിനു 200 മീറ്റര് അകലെയായിരുന്നു കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്.എഡി 52-ഇല് സെന്റ് തോമസ് സ്ഥാപിച്ച കുരിശ് ആണിതെന്നൂ സഭ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുനിലയക്കല് മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള് എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്റോഡ് എന്നും നിലയ്ക്കല് മലയ്ക്ക് സെന്റ്B7AQVYLCMAAL1f5തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്ഡുകള് ഉയര്ന്നു. പിന്നീട് നിലക്കൽ സമരം എന്നാ പേരില് വിഖ്യാതമായ, പ്രതിഷേധത്തിൽ ഹിന്ദുക്കളുടെ ജീവൻ വരെ നഷ്ട്ടപ്പെട്ട ഹൈന്ദവ സമൂഹത്തിന്റെ ചെറുത്തു നിൽപ്പ് മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു.

ശബരിമലയെ സാംസ്കാരിക പരമായും കായികമായും ആക്രമിച്ചു നശിപ്പിക്കാന് ശ്രമിച്ച ശ്രമിക്കുന്ന സഭ, ശബരിമല ക്ഷേത്രം പൂര്ണ്ണമായും അഗ്നിക്കിരയാക്കുകയും അയ്യപ്പ വിഗ്രഹം മഴുകൊണ്ടു വെട്ടി തകര്ക്കയും ചെയ്ത കൂട്ടര് പെട്ടെന്നേങ്ങിനെ അയ്യപ്പന്റെ കൂട്ടുകാരായി? ഇന്നും ശബരിമല തകര്ത്തവരെയും അവരെ അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിന്നു മുന്നില് കൊണ്ട് വരാന് ശ്രമിക്കാത്തവർ സാംസ്കാരിക കേരളത്തിലെ അടിയാള ജനതയായ ഹിന്ദുക്കളോട് അതേ ശബരിമല തകര്ത്തവര് വിശുദ്ധരാണ് എന്നു പറയുന്നതു അധിനിവേശത്തിന്റെ മൂര്ധന്യാവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
.
സെന്റ് തോമസ് പുണ്യാളന് അയ്യപ്പന്റെ പൂങ്കാവനത്തില് കുരിശ് നട്ടതായി ചരിത്ര നിര്മിതി നടത്തിയവര്‍ അതേ സെന്റ് തോമസ് ധ്യാനത്തില് ഇരിക്കുമ്പോള് “പൂണൂല് ധാരികള് ആയ ബ്രാഹ്മണര്” കത്തിക്കിരയാക്കി എന്നുള്ള ചരിത്ര നിര്മിതിയും സഭ ഇന്നും ഇരുപത്തി നാലു കാരറ്റിന്റെ രൂപത്തിൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നു. സമാനമായി, സഭ പ്രോപ്പഗേറ്റ് ചെയ്യാന് ശ്രമിക്കുന്നCWj6MF6UsAAk_Opവെളുത്തച്ഛനെയും അയ്യപ്പന് പീഡിപ്പിച്ചിരുന്നു എന്നും പ്രചരിപ്പിക്കുന്നുണ്ട് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു കൈയ്യിൽ ഉള്ള കൊടും വിഷം മറച്ചു വെച്ചു മാടപ്രാക്കളുടെ സ്വഭാവ ശുദ്ധിയുമായി, സ്നേഹം അഭിനയിച്ചു ലോകരെ സമീപിക്കുകയെന്നത് സഭയുടെ പൊതു സ്വഭാവമാണ്. ലോകത്തിലങ്ങോളമിങ്ങോളം ക്രൈസ്തവാധിനിവേശത്തിൽ തകര്ന്നു തരിപ്പണമായ പഗാൻ സംസ്കൃതികൾ ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിനു പാഠമാകേണ്ടതാണ്.

ഗാന്ധിജിയെ കുറിച്ചു പറയാതെ, ശബരിമലയുടെ നേരെ നടക്കുന്ന ആക്രമണങ്ങളെ നാമെങ്ങിനെ വീക്ഷിക്കണമെന്നതിന് പൂര്‍ണ്ണത വരില്ല. 1935 മെയ്-11 നു ഹരിജന് എന്ന ഗാന്ധിജിയുടെ പ്രസിദ്ധീകരണത്തില് ഗാന്ധിജിയുമായി മിഷനറി സ്ത്രീ നടത്തിയ അഭിമുഖം ഈ വിധത്തില് വിവരിക്കുന്നു. “ വരള്ച്ച ബാധിച്ച മേഖലയില് ഒരു പാതിരി പോവുകയും അവിടെ ഉള്ള പട്ടിണി പാവങ്ങള്ക്ക് പണം നല്കി അവരെ മതപരിവര്ത്തനം ചെയ്യിക്കുകയും ചെയ്തു. അവിടെ തീര്ന്നില്ല, മതം മാറിയവരെ കൊണ്ട് ഇന്നലെ വരെ അവര് പൂജിച്ചിരുന്ന ദേവത വസിച്ചിരുന്ന ആ ക്ഷേത്രം തകര്ക്കാന് ആഹ്വാനം ചെയ്യുകയും ആ ഹതഭാഗ്യര് അങ്ങിനെ ചെയ്യുകയും ചെയ്തു. “ ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണ്. മതം മാറ്റിയവരുടെയോ മാറ്റപ്പെട്ടവരുടെയോ അല്ല ആ ക്ഷേത്രം, അങ്ങിനെ ഉള്ള ക്ഷേത്രത്തെ തകര്ക്കാന് ആഹ്വാനം ചെയ്ത ആ പാതിരി എന്തു തരം മനസ്സിന്റെ ഉടമയാവും?”

.
ശബരി മലയിലെ ഏകാത്മഭാവം നാനാജാതി മതസ്ഥരും ഒരുപോലെ വിളിക്കുന്ന ആ തത്വമസീഭാവം സഭയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് .മതപരിവര്‍ത്തനത്തിന് തടസ്സം നില്ക്കുന്നതെന്തും സഭയുടെ ശത്രുക്കളാണ്.

ശബരി മലയുടെ ചരിത്ര ഗവേഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. ശാസ്താവാണോ ബുദ്ധനാണോ ശബരിമലയിലെ പ്രതിഷ്ഠ എന്ന തർക്കം ആണത്. ഏതാനും വര്ഷങ്ങളായി ശാസ്താ സങ്കല്പ്പത്തെ ബുദ്ധനാക്കി ശബരിമലയെ ബുദ്ധ ക്ഷേത്രമാക്കുവാനുള്ള പ്രവര്ത്തികളും തകൃതിയായി നടക്കുന്നു.!

ശബരിമലയുടെ പ്രഭാവവും ഹിന്ദുക്കളുടെ ഐക്യവും, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില് സുഖലോലുപരായി ജീവിച്ചിരുന്ന, ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമികള് ഒക്കെയും തങ്ങളുടെ വരുതിയില് വച്ച “തിരുമേനിമാര്ക്ക്” കണ്ണിലെ കരടായിരുന്നു എന്നു വേണം അനുമാനിക്കാന്. ഇന്നും ശബരിമലയുടെചരിത്രത്തെ വികൃതമാക്കുന്നതിനും ഹിന്ദു ജനതയുടെ ഐക്യത്തിന് എതിരെയും മതSabarimala-Sannidhanam (1)പരിവര്ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെതിരെയും വാളോങ്ങുന്നത് ഈ തീരുമേനിമാര്ത്തന്നെയാണ് എന്നു നമുക്ക് കാണാം. ബ്രിട്ടീഷുകാര് പോയെങ്കിലും തങ്ങളുടെ അജണ്ടകള് ഇന്നും അതേ പ്രാബല്യത്തോടെ നടപ്പിലാക്കാന് ഈ തീരുമേനിമാര്ക്ക് സാധിയ്ക്കുന്നു എന്നത് നാം അതീവ ജാഗ്രതയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു

വര്‍ത്തമാന കാലത്ത് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍ അടക്കം ,കാലാകാലവും ശബരിമല ഒരു വിവാദ വിഷയമാക്കി നിർത്തുന്നത് ആരാണ് ? ശാസ്താവിന്റെ ഏകാത്മ തന്മയീഭാവം ആരുടെയെല്ലാം ഉറക്കമാണ് നഷ്ടപ്പെടുത്തുന്നത്? ഭഗവാനും ഭക്തനും ഒന്നായി തീരുന്ന തത്വമസീ ഭാവത്തെ ഇഷ്ടപ്പെടാത്തവർ ആരെല്ലാമാണ് ? ഈ നാട്ടിലെ അടിയാള ജനതയായ ഹൈന്ദവ സമൂഹത്തിനു ഇതിനു ഉത്തരം അറിഞ്ഞേ തീരൂ.

ഇതിനെല്ലാം പരിഹാരമാർഗമായി ഒരെയോരുവഴിയെ ഉള്ളൂ. ശബരിമലയെ കുറിച്ച് സത്യസന്ധമായ ചരിത്ര ഗവേഷണങ്ങൾ നടത്തുക. ശാസ്ത്രീയമായ ചിട്ടവട്ടങ്ങളോട് കൂടെ തന്നെ ശബരിമാലയുടെയും അയ്യപ്പൻറെയും ചരിത്രം പഠനവിഷയമാക്കി അനുബന്ധ രചനകള നടത്തുക ശബരിമലയുടെ നേരെ നടക്കുന്ന കായിക-മാനസിക-ചരിത്ര-സാംസ്കാരിക ആക്രമണങ്ങള് വിരല് ചൂണ്ടുന്നത്, ശബരിമലയുടെ യഥാര്ത്ഥ ചരിത്രം അന്വേഷിച്ചു അതിന്റെ പൂര്ണ്ണ രൂപം ജനങ്ങളെ അറിയിക്കുന്നതിൽ സമാജത്തിനുണ്ടായ ലാഘവം പ്രശ്നങ്ങളെ കലുഷിതമാക്കുന്നതിനു കാരണമായിട്ടുണ്ട് എന്നതാണ്. അതിനാൽ ഇനിയെങ്കിലും നമ്മുടെ ചരിത്രം രേഖപ്പെടുത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ ഉള്ള ആധുനിക അക്കാദമിക പഠനങ്ങൾ നടത്തപ്പെടുവാൻ വേണ്ട നടപടികൾ താമസം വിനാ സ്വീകരിക്കേണ്ടതുണ്ട്.

SABARIMALA_1_0_0_0

 

 

http://www.vicharam.org/sabarimala-christian-propaganda-veluthachan/

അയ്യപ്പചരിതം വളച്ചൊടിച്ച് അയ്യപ്പഭക്തരെ പള്ളിയില്‍ എത്തിക്കാന്‍ ശ്രമം

കഥകള്‍ മെനഞ്ഞും അയ്യപ്പ ചരിതം വളച്ചൊടിച്ചും പള്ളിയിലേക്ക് ശബരിമല തീര്‍ത്ഥാടകരെ എത്തിക്കാന്‍ ആസൂത്രിത ശ്രമം. അര്‍ത്തുങ്കല്‍ പള്ളിയിലേക്ക് ശബരിമല തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനാണ് വ്യാജ ചരിത്രവും കല്പിത കഥകളും പ്രചരിപ്പിക്കുന്നത്. ഹൈന്ദവ സമൂഹം സഹസ്രാബ്ദങ്ങളായി ആരാധിക്കുന്ന ശബരിമല ധര്‍മ്മശാസ്താവിന്റെ ചരിത്രം കേവലം മൂന്നൂറോ നാനൂറോ വര്‍ഷങ്ങള്‍ക്കകത്തുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാനും ഈ പ്രചാരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.

1584ല്‍ അര്‍ത്തുങ്കല്‍ പള്ളി വികാരിയായിരുന്ന ജെക്കോമോ ഫിനിഷ്യോ എന്ന വിദേശ മിഷണറിയുടെ ചങ്ങാത്തമാണ് അയ്യപ്പന് ചീരപ്പന്‍ചിറയിലെ കളരിഗുരുക്കളുടെ ശിഷ്യനാകാന്‍ നിമിത്തമായതെന്നാണ് ഇപ്പോള്‍ പള്ളി അധികൃതര്‍ അവകാശപ്പെടുന്നത്.

കളരിയിലെത്തിയ അയ്യപ്പനും വിദേശ മിഷണറിയുമായി ഉറ്റബന്ധം സ്ഥാപിച്ചെന്നും ഇതിലൂടെ പന്തളം രാജകുടുംബാംഗങ്ങളുമായി സൗഹൃദമുണ്ടാക്കുകയും പലപ്പോഴും ഇരുകൂട്ടരും അതിഥികളായി താമസിച്ചെന്നുമാണ് വിവരണം. വെളുത്തച്ചന്‍ എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വിദേശ മിഷനറി മരിച്ച ശേഷം 1647 സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അര്‍ത്തുങ്കല്‍ സ്ഥാപിച്ചപ്പോള്‍ ജനങ്ങള്‍ ഈ രൂപത്തെ വെളുത്തച്ചനെന്നു വിളിച്ചെന്നും ശബരിമല ശാസ്താവിനെ തൊഴുതിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെ കാണണമെന്ന് ആര്‍ക്കോ അരുളപ്പാടുണ്ടായെന്നുമാണ് പിന്നീടുള്ള വിവരണം.

അയ്യപ്പഭക്തരുടെ വ്രതം അവസാനിപ്പിക്കാന്‍ ശബരിമല ദര്‍ശനത്തിനുശേഷം ഇവിടെയെത്തി മാല ഊരുന്ന പതിവ് തുടരുന്നുവെന്നാണ് ഇപ്പോഴത്തെ പള്ളി അധികൃതര്‍ അവകാശപ്പെടുന്നത്. അയ്യപ്പന്റെ ആസ്ഥാനമായ ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ ദേവാലയം ബസലിക്ക പദവിയിലേക്കുയര്‍ത്തപ്പെട്ടത് ദൈവനിയോഗമാണെന്നും ഇവര്‍ പറയുന്നു.

അയ്യപ്പനും പന്തളരാജകുടുംബവുമായ ബന്ധപ്പെട്ട ഒരുചരിത്രത്തിലും കൃതികളിലും അര്‍ത്തുങ്കല്‍ പള്ളിയെന്നല്ല ഒരു ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ചുമുള്ള ബന്ധം പറഞ്ഞിട്ടില്ലെന്നിരിക്കെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ മതസൗഹാര്‍ദ്ദത്തിനല്ല, മതസ്പര്‍ദ്ധയ്ക്കാണ് ഇടയാക്കുന്നത്. വിദേശ മിഷണറിയുടെ ചങ്ങാത്തത്തിലാണ് അയ്യപ്പന്‍ കളരിഗുരുക്കളെ കണ്ടെത്തിയതെന്നു പറയുകയും മൂന്നാമതൊരാളുടെ രൂപം പ്രതിഷ്ഠിച്ചിടത്ത് അയ്യപ്പഭക്തരെത്തി വ്രതം അവസാനിപ്പിക്കണമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലെ യുക്തിയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news259449#ixzz4DBjY8Ag4

Veluthachan distortions - Sabarimala

Arthungal Velutha,Arthungal Veluthoan,Arthungal Veluthachan are all the names that refer to a single person who happened to be an alumini of the famed Cheerapanchira Kalari of Muhamma near Alapuzha,where Lord Ayyappaswamy mastered the difficult art of POOZHIANGAM.Arthungal Velutha was the person on whose recommendation the Prince of Pandalam was admitted to the Cheerapanchira Kalari.Lord Ayyappaswamy gets to know Arthungal Velutha accidentally.Surprisingly Velutha vibes with Lord Ayyappaswamy rather well.When intoduced to Cheerapanchira Panicker's talented daughter Lalithambika also known as Poomkody,as Velutha's distant cousin Sabariyar,Poomkodi shoots a question back at Velutha as to how you a christian can have a cousin who is not a christian,Velutha gives a reply that a part of his family that did not change their faith was Sabariyar's.Arthungal Velutha has been described as a person belonging to fisherman community who was talented enough to train at Cheerapanchira.The presumption is all latin christians were people from the fishermen community who converted to christianity.This is untrue because in 1583 during the time of Fr Jacomo Fenicio a Nair chieftain along with half of his joint family members and 20 Nair soldiers converted to christianity as part of thanksgiving for favours received.Hence even those who were not belonging to the fisherman community had accepted christianity on their own accord.Moreover during those times due to the existing social rigidities,it would have been well nigh impossible for certain communities to get admitted to the Cheerapanchira school.Veluthachan's erstwhile Nair roots would have helped him gain entry into the kalari.Since almost all people were from a particular community who converted to christianity Veluthachan too would have been dubbed as one.Even today half of the Nair chieftain's successors are hindus whereas the other half are christians.They do observe periods of mourning among themselves irrespective of the faiths they profess,according to the current social systems in vogue.Fr Fenicio whom the local populace addressed as Veluthachan was believed to be a miracle worker.When he passed away he was interred in the Arthungal church.Lord Ayyappaswamy's kalari associate Veluthachan was also interred in the premises of the Arthungal church compound.Later both thse personalities began to be wrongly identified as one.In the old days along with removal of Ayyappa mudra(mala),pilgrims used to break a coconut as well.As per Cheerapanchira beliefs only Veluthachan and not Veluthachan the priest trained at Cheerapanchira.Regarding the name of Veluthachan ,it is basically attributed to St Sebastain like Geevarghese is to St George.All in all Arthungal Veluthachan was a latin christian according to my enquiry .



Source: https://www.facebook.com/rajeevgowri.rajeev/posts/846444635491082?pnref=story 









The book Rahul cites is from early 1900's , how is that authentic source for Ayyappa legend? Remember in Ayyappa legend the king followed makkathayam & not marumakkathayam which became dominant in Kerala after the Cheras. Also Pandalam & Poonjar adopted Marumakkathayam since time immemorial even though they both are said to be migrants from Pandya kingdom. Their royal women were married to Nambudiris, and their children were heirs instead of king's own children from non royal Nair wives who did not enjoy status of queens (reserved for kings sisters) Definitely not the situation we see in Ayyappa legend, where the king prayed to have a son and found Manikanta in forest, raised him in royal palace and later also had another biological son. This situation was only possible prior to we 12th century.










the christian folk myth (assuming if it has some merit) became associated with Ayyappa legend later, like we have kadamattathu kathanar doing jobs of Hindu Mantravadis like dealing with Yakshis.




arthunkal church -the old christian centre

the arthunkal church and its believers is credited with century old beliefs and worships .there were christians in arthinkal even before the coming of portueguese .along wiht the portuguese came christian misiionaries under whom arthinkal rised to glory .those area which constituted of arthinkal and land beside vembanat kayal was called karappuram in those days

kokkamangalam is the area where christian population was high .kokkamangalam is one among the christian societies established by st thomas .manakkodam is the other christian group .apart from these muttam in cherthala and arthinkal were the main christian centres .

supporters across oceans

it is after the arrival of portuguese that arthinkal rose to power .reverent francis xaviour initiated the missionary work from karappuram to west and thus establishing a college for training of priests known as isho sabha at kochi in 1543.a historian named george shuramar had noted about the works of reverent francis and wrote his biography .at a function of st ignatius loyola on dec 31 st 1956 he presented a thesis titled ‘the missionary work of isho sabha during 16 th and 17 th centuries in muthedam and purakkad .the letter of former missionaries to their higher officials were also included in this thesis .

arthunkal was under the ankamaaly monastery .it was under the guidance of angamali methran mar abraham that st thomas christians of arthinkal were baptised .arthunkal mission came under kochi monastery in 1616.all the missionary activities were found in the ancient pamphlets found in the kochi .but during the dutch rule in 16663 all the records were put under fire by them

beginning of the church

in olden times the development of a region depended on the worship places surrounded .arhtunkal was then only a developing town.but the attractiveness of the place was the church itself .in 2010 october 11 arthunkal church was rised to the status of a basilica it beccame a main pilgrimage centre .

cochin college ;as a centre of christianisation

in 1548 reverent francis xaviour founded a college in kochi .it was the missionaries who took training in kochin college initiated the spreading of christianity . in 1565 the rector of cochin college melchior nunes asked the portuguese captain and kochi methran to get the approval of kochi raja for the spreading of christian ideologies .father teixerio who was the methran from 1568 visited portuguese captain who was on the death bed and got his approval for the same .

arthinkal is a very important pilgrimage centre located in alappey .for the last 367 years people from all over the country irrespective of religion come to this very centre of st sebastian for mind relief and curing of various diseases .it is located in between arabian sea and lake vembanad which was formed by AD 4.by the sixth century it began to be populated by the believers .people had their houses built in kaattoor thumboli ,purakkad ,arthinkal ,manakkodam etc .they are said to have come from kodungalloor .in the 8th century some priests named sapper and marpothu who came from syria stayed at manakkodatthu and had their teachings at this area and visited christian believers there .this is registered by the historian duke jerik .

the christian lineage is as old as 1st century AD in this land pallipuram ferona church is one among the earliest churches .arthunkal had its earlist name as muthedam and by 14th century it came to be known as arthinkal .the roof of the chuch was thatched with leaves before the coming of portuguese which was then converted to a better building in the name of pazhayappally raja in 1581 ,whereby the fame of church was increased resulting in the missionary activities .a foreign missionary by the name gasper pious was made the first vicar who continued to be the vicar for 32 years .the vicar who was known as arhtunkal aposthalan was also called as veluthachan by the natives .he maintained good relationship with the king and the land lords .a story connecting veluthanchan and sabarimala ayyappan exists .the ayyappa devotees who returning from sabarimala gets down at arhtunkal and have their chains removed there .the work of joshu mamer serve as the recordical evidence of christian community in arthunkal .this project concerns about the christian community of arthunkal and the church .

st sebastian ;the gift of arthinikal

st sebastianose was the god given gift of arthinkal which started its rule under santhanthre mission .it was in AD 255 that sebastionose was born.his father was a christian of narbon and mother belonged to the jewish community in italy .though sebastianose was born on naborn ,he had his childhood days and living in italy ,milan .after his school days he was admitted to military school and thus grew as a great warrior in roman military .it was king carus who ruled rome then.,but the king was killed in 284 at a place called illirikkum and country was take over by diaclesian ,king of dalmesia .sebastianose was made the commander of the army by the king .he was always there for the wellwish of poor people .he showed kindness to the christians who were captured as prisoners .he helped them without the knowledge of the king .when diaclesian king came to know that he was a christian and tried to spread christianity among the prisoners and military ,he wanted him to follow his pagan gods .but he opposed the king .king made clear that if he lose christianity he will be made the ruler of a province or otherwise will have a miserable end .the soldiers cruelly treatedhim and thinking that he is dead left jim .but he was saved by a lady named irene and brought him back to life .soon he went to the king .king was very much frustrated to see him back and ordered to kill him .sebastianose was killed and cremated in rome .christians began sectetly worshipping him .in 1575 epidemics spread over milan /believers carried the idol of st sebastian through that area ..those places were able to reccover from the epidemics .the believers decided to go for a pilgimage carrying the idol of st sebastian in ship .the voyage was hence started .but when the ship reached the side of arhinkal large storm occured and ship was anchored near arhtunkal.the captain had adream that ,there is a church near the bay and the idol should be given to that church .at the same time the vicar of the church had a dream that a ship had been caught in the storm .thus the idol was recieved by the church and was placed in a chappal made temporarily7 .in 1647 the holy festival was conducted and the idol was placed inside the church

religious tolerance of missionaries

father finicio studied sanskrit and read the basics of hindu religion .from 1603 to 1619 when he was doing his service in kozhikod he wrote a book titled ‘the sector the orientsl indians ‘.another remark is about his association with ayyappan ,son of king of panthalam .it is said that ayyaapan and father finicio was great friends .he was very interested in kalari and contributed towards starting several kalari shaalaas in kerala .fenesio was called veluthachan then .lots of people came from land of ayyappan to see the father .people from different parts of the land were attracted to arthinkal church due to the greatness and solemnity of father fendcio .

his character based on very humility and deep knowledge was used for the development of the native people .after his 33 years of service he was died din 1632 and was cremated in arthinkal

god given grace of arhtnkal

after father fenicio it was george phoneseka who became the vicar of arthinkal .in 1640 father fonseca built a small kappela in arhtunkal ,says george shuramer

hindus donated wood and money for the construction .the idol of st sebastian brough from italy was erected in kappoela .at the time of inauguration of church hindu governor gave direction for the pradakshina .lot of diseased people and affected withe ccolera and chicken pox were bettered by praying to st sebastian ,.every fridays novena was conducted .hindus were very closely associated wirth the church .today the church is a great welcome area for thousands of pilgrims every year .the veluthachan of pilgrims who rule arthunakal as st sebastian ,sabarimala pilgrims come to the church for removing their sacred chains which is now continued as a custom

conclusion sd

mistreatment of christians

in 1602 when father finicio was shifted to kozhikod the santhanthre missiom lost its power ..king opppossed the activities of the church .they began to be mistreated by other communities .battle was fought between landlords and local rulers .in 1611 chicken pox and many other worst diseases were spread.santhanthre mission had its population of thousands lying across 44 km .most of the people were died due to these epidemics .religious conversion was banned by the governor of thumboly under kochi raja .people were forced to give in written statement that they will never convert .when two landlords accepted christianity ,governor took the revenge by taking two of them prisoners .conversion took place even in midst of that .a araya man in santhanthre became christian and was baptised as dem anthre .he was orederred to give back all the wealth imparted to him by the raja or convert back .but he replied that though he was ready to lose his wife or children or wealth ,he will never give up his religion .if the people who converted were poor ,king by any means tried to bring them back .it was very difficult to lead santhanthre mission under this condition .until 1619 when father finicio was made the vicar ,it was seven vicars who took the charge one by one .

end of portuguese monopoly

there occured an incident which resulted in the activities of esho sabha .from 1656 onwards dutch began to ride away the portuguese from different places .in 1662 they got over kodungalloor from portuguese .they had their military occupied in vypin and arhtunkal and marched to kochi .in 1663 february 18 portuguese was defeated by dutch .and that resulted in the end of portuguese rule in kochi .dutches were against the catholics .cochin college which was the place of creating the priests was destroyed by the dutch. they ordered the missionaries from kochi to purakkad to leave the place.though arthinkal vicar father jo avo d silva left the place , he used to visit the four churches periodically .but he was not able to stay at arhtunkal duet to the dutch objection .a seminary was started in puthenchira .this seminari existed till 1766 and the isho sabha came in want of the priests there .

koonan kurushu sathyam ‘:role of arthinkal

kunan kurashu sathyam was an incident which affected the working of santhanthra mission in arthinkal .the incident is that some of the st tomas christians took oath for not subordinating the esho sabha .they promised before a cross at .matancheri.due to this incident st tomas christians stood apart from the sabha and began to reject the priest of esho sabha .st thomas christians of arthunkal also joined them .in 1657 during the period of father jo avo di silva father joseph maria sebastiani came to arthunkal and negotiatiated with the st tomas christians of arthinkal and brought them back to catholic beliefs .while the portuguese took their root in arthinkal it was methrans from persia and annokkya who came to arthinkal for teaching them .they were against athe catholic beliegs .esho sabha priest effectively began correcting it .and tried with full effort to convert them back to esho sabha beliefs .ankamaly verapoly was the centre of st tomas christians .persian methrans took over the charge of administration in 1570and coperated with the vypin seminaries to build a seinary in association with the esho sabha

st tomas christians under esho sabha

in 1957 when mar abraham died the coming of persian methrans to kerala was stopped .because when the persian methrans arrived here thery were accepted and subordinated without checking whether thery were jacobits or syrians or whatever it may be .it was arch dickens who was the leader of st thomas christians took over the whole administration .,in order to bring the st tomas christians under the catholic belief alexis mendis methrapolitha called for a congress .this is what we call udayam perur sunahados ..the sunahados which was conducted in june 1599 had its participants from esho sabha too under father jacomo fenishya .the sunahados was able to bring back several st thomas christians from superstition and barabarian customs .it was their need to bring all the st thomas christians under esho sabha and hence under the control of portuguese.when st thomas christians came under the control of esho sabha ,arch dicken george lost his power of control .under the kodungalloo methran r francis garchi (1641 to 1659)arch dicken and his followers stayed away from esho sabha .arch dicken and a number of followers rebelled against the esho sabha and used unethical means to obtain power of methran .they took oath in mattanchery that they would not anyhow be under the esho sabha then .it took place in 1653.in 1663 when dutch took over the control father joseph mariya sebasttianose had to leave kerala .but he left kerala only after giving the power to alexander parambil making him vicar aposthelic .

first church and vicar of arth9inkal

in 1580 a student of esho sabha visited the sea side areas including arthinkal .it was a time when small pox had been swaying over .he rented a house and made it a hospital and treated the diseased people .dicke ngasper pious was able to attract and please every one within short span .in 1581 he recieved the priest hood ,thereafter made the first vicar of arthinkal church .due to his efforts arthinkal church was rebuilt with wood with the support from edappally church .and also sanction was obtained to get wood from the temple premises to which no one had entry .it was in november 1581 that church was built .irrespective of religion everybody contributed towards the building of church .the roof of the building was thatched .the church was built in the place of the old building .

the work was completed on nov 30 which wasthe birthday of st anthrayos and hence his name was given for the church .the first baptism which was done was that of a hindu landlord ‘s children .the landlord had promised to make his daughter a christian if she could regain her eye sight ..once raja of muthedam came to see the church and asked to decorate the church as suitable to a worshipping place .most of the people were cured who prayed to the saint .missionaries called the arthunkal ,santhanthre (st andre).in the map of kerala built by portuguese and dutch ,arthunkal was marked as saint andre .

father jacomo fineshia had the great blessing to work in kerala for 48 years and that too as vicar of arthinkal for 33 years .he was born in italy in kappuva in 1557.he joined esho sabha in 1579 and came to goa in 1583.it was in 1584 father finicio took charge as the second vicar of arhtunkal .he was able to study tamil ,malayalam ,languages within a short span of time . he had the charge of the churches of palluruthy santiago ,cherthala muttam ,arhtunkal santhathra .it was evidenced in a letter wrote to rome by the vicar .

shuramer remarks that in 1588 children of santhanthra mission studied in vypinkotta seminari ,and syrian priests who were trained there served under vicars of aarthunkal .for the st tomas christians of santhanthre mission parayers were held in the syrian model ..father finicio in 1589 put a cross under santhanthra mission in kat

####

there existed christians in arhtinkal in the 16 th century even before the arrival of portuguese .but it was after portuguese taking over the power that arthinkal achieved the progress that we see now .the arthinkal which was under the control of the native landlords got its sanction to build a church from kochi raja .the church was built under father finicioa and was completed in 1561.the present building was completed in 1961.

father finicio who was known as veluthachan was in charge of arhtinkal for 33 years and after his death the name ‘veluthachan’ was attributed to st sebastian and people prayed to him .the idol of st sebastian increased the glory and fame of arthinakl church

arhtunkal also was made a great pilgrimage due to the reason that ,st chavara kuriakose father elias accepted the priesthood from the church .it achieved great success under father reynold purakkal ,michael arattukulam, ,father sebastian presentation .

the society which was started for the upliftment of women called ‘theeradesha vanitha samajam ‘was able to bring outside the women who were resttricted to kitchens .lamp of knowledge was cultivated in them .arthunkal church which began under santhanthre mission stood not only as a church ,but an institution which worked for the overall development of the society .in due course it will surely achieve success in all the activites participating ..it has a very important place in keral history.

the word ‘basilica’ originated from from the greek word baselius meaning king .it is the place where king and his people assemble for a meeting .basillica is a building in square shape and activities like law making was even conducted there .there were number of basilicas in each state of roman empire .it was very beautiful and large buildings .it was also used for religious activities .in short ,we can say that basilicas are the spaces for religious activities .basilicas were usually built in memory of saints .later they they were used as places for pilgrimage .in catholic sabha basilica is the name obtained for a holy plaace ..all those churches which obtains the power of basilica is indebted to obtain the status of a basilica from the verapoly ..if another ten properties can be found for the church it can be elevated not only to the power of basilica but to a great cathedral.as per the indian concept of devalaya ,it should contain a royal relation ,traditional ,an elevated place ,architecture ,festivals ..all these properties succumb to arthinkal church

arhtinkal church with its great history and cultural ancestry through the years serve as an important place and a refuge for the thousands of believers all across the land .arhinkal was elevated to basilica due to its ten characteristics which made it eligible to be called a basilica .on may 21, 2010 pope benedict 16th,and cardinal antonyus kanjisaras yovera who was the president of catholic sabha put their signature in the decree elevating arhtinkal to the power of mahadevalaaya .

the native people saw arhtinkal as a space for the common good of the people .the church is the meeting place of spiritual and worldly pleasures .it serves for the common cause of upgrowth of humanity as well as religions .

##

it was rayappan mothaliyaar who drew the plan of the church .on the west side of manimalika for the foundation a slough has been made of 5.5 inches .between two stones a bottle was erected and inside it gold and copper coins were put with a lettter detailing all the incidents .after that rev dr jos bento martin rebein took over the prayers in latin and laid the foundation .lot of prayers were done and walls were blessed by hime . many years after ,concrete foundation was laid according to the plan already drawn .at that stage vicar very reverent father vincent rus nevis retired due to oldage and went to arattukulanagara .

afteer that rev father sebastian presentation took over the charge as vicar .he stopped the building of new church and changed the roof tiles of old church and put new one .building for english medium school and malayalam medium school was begun .at first the wall was broken due to the unslilled labour and the contract was given to varghese mesthari who belonged to nagarkovil ..in 1903 basement was completed .primary school was completed in 27 september in 1927 .diwan of travancore M.E.wats visited travancore and gave permission for theeradesha road ..

after few years sebastian presentation died and his body was cremated in arthunkal cemetry .father gregory kazhakathu followed him .the land and the rent houses were regainded by arthunkal church during this period which increaded the economy of the church .after two years due to ill health he moved to pallithod parish .it was rev father silperiyus jackson who became the vicar of arthinkal then.in 1947 sep 19 two masons were called for building stone press for the church .in 1931 5 stone idols were obtained when the pond was reconstructed .the plan of the church was drewn once again by rayappan mesthiri .it was robert ,architecture of trivandrum engineering office who drew the plan .the concrete foundation was added to the plan .in 1955 july church got its electricity connection .

in 1961 non daniel kurisinkal was sworn in as vicar .he continued the process .the workers were brought rom kottar,kurachal ,alanji ,kalkkurishi for stone work .stones were brought from peruva in vaikkom/..the mesthiri had a remuneraion of 101 rupees and helper was given 6 rupees in 1967 sep 24 first methran alappuzha diocese micael arattukulam blessed the chrch .the idol of st sebastian was brought from the old church to the new one .president stephen athippozhi initiated the process to make the church a basilica .for that 106 quesrions from vatican were answered and send on 2008may .two storeyed pilgrim feciliatation granted by the tourism department of the govnt was completed in 2009 .modern varieties o ornamentation was too done .drainage systtem was also completed by 2010 .foreign made sound system was done inside the church in 2010may 21.in 2010 may 21 though arthinkal church was made a minor basilica it was in 2010 october 11 that great programmes were conducted for the proclamation of church as basilica .it waas salvathorea penachiyo methrapolitha who did the ceremonies for the function .vicar general mon dr antony therath looked after the ceremony .alapuzha verapoly general mon dr antony therath was made the first rector of arhinkal basilica .

as per the senses took over by travancore raja in 1875 ,there were 13888 latin cathilics in arhtunkal .now wirthtout counting those inh chethi ,chennaveli ,thikkal ,ottamasseri there consists of ten thousands of roman cathilics in arthinkal .the old higher seccondary school and ITC ,hospital and nursing school of arhinkal now stands in its 430 the year of becoming a basilica .

father fenicio was the great soul which led arhinkal to such a level of greatness by uniting the christians belonging to st thomas sect and catholic sect .fenicio who was born in 1558 in italy attended esho sabha and came to india for converting process in goa .until appointed as the vicar of arthinkal he was the vicar of st pauls jesuid college .in 1548 he took charge as the vicar of arhinkal .he worked as the vicar for 18 years from 1614 and from 1619 until death he was the vicar .he rebuilt hte church of palayur which was supposed to be built by tomasliha ..father finico was cremated near the altar of arthinkal .he was effectively participating in the conversion activities finding jesus in every poor man .it was after veluthachans death that st sebastians statue was brought inside the church .the name veluthachan was then onwards attributed to st sebastian .it is only in arthinkal that st sebastian is called veluthachan .

arhtinkaal attached to kochi diocese

there occured a conflict between kochi methran anthenthre santhe and kodungalloor methrapolithe francis rose .it resulted in an agreement done by gova methrapoleetha and accepted by the reverent saint in 1616.according to that the area of 7.5 km south of sea belong to kochi and remaining beloing to kodungalloor .thus mattanchery ,palluruthy ,arhunkal ,purakkad which belonged to kodungalloor then happened to come under kochi verapoly muttampali came under kodungalloor diocese .but the relation between muttampalli and arhtunkal continued to exist .in 1616 in muttam parish for the cross festival santhanthra priests were called for .

arthunkal church — a social study

an istitutiion which is led by a group of people determine the growth of a land .the contribution of church and its schools can nevet be forgotton at any cost .we are indebted to catholic sabha for our kerala model development ‘.it was the result of the work of catholic sabha and its leaders .in the days of descrimination based on caste and religion ,it was the cathilic sabha which started schools for all religions .most of the people who became famous personalities thereafter was the students of the church schools .the library was the centre of all kinds of knowledge for the native people .the activities of sabha in the field of medicine is remarkable ..it was able to contribute its services in the global level .the service of arthunkal church stand apart in that ,it contributed to every native people whatever they insisted .the church was able to inculcate in the people the habit of saving money .the main achievement is that the attempts of the church in every field still going on effectively .

st francis assissi higher secondary school

schools are cultural centres .it crates auro around each place .this school reaches its golden jubilee now .it began functioning from 16 th centurey .historians mentions that languages like malayalam ,latin ,portuguese ,sanskrit had been taught here .and also catechism classes were conductedf.,in 1903 an english medium school weas established in arthinkal .father sebastian presentation was the first manager .during the period of nober george sir ,father dennis aroj,e.m .john sir the school was able to become number one in sports ,arts etc among the schools of alappeyr

.now it has been upgraded to higher secondary school .the school began functioning just with 19 students which has been now increase to hundreds of students ..the scholl has number of staffs for its functioning .the school parented lots of famous personalities in different fields

St fracis assissi lp school

Lp school had its building on the west side of st francis high school .in 1950’s it was separated from that building and shifted to new building’of visitation convent .in 1969 alappuzha verapoly took over the charge of the school and now it accommodates large number of students and teachers .in 2003 each of the classes had its single division for English medium .

Yuva swapna

Yuva swapna has its students from seaside areas .it is actually their dream house for learning .it works to bring out the abilities and talents hidden inside each students and contribute towards their development of brain and mental reasoning .they are taught to use their skills according to their abilities and to use their leisure time in a very gentle manner .their main aim is to develop the spiritual side of the students .the motto is ‘students can also become saints ‘

Arthunkal academy

In kerala though the percentage of pass of matriculation has increased the higher secondary classes have not increased proportionally.inthis situation arthunkal academy is the hope of students who pass tenth standard with good marks .in 2006 father pious aratukkulam who was the vicar of arthnkal laid the foundation for this academy .arhtumkal church contribute economically towards this institution ,.the institiution which functions as an impetus for the development of mental and spititual growth of students is a shelter for those studious people,

St francis assisi teacher training institute

To frame abled and better teachers st francis assissi teacher training institute was started by rev Stephen athippozhiyil who was the president of verappoly of alappey .in 2004 it got NCTE accredition and first batch of classes were started in October 8 ,2004 .national human rights commission confirmed it as an educational institute for minority community on nov 21,2008.100 teachers are being trained in 2 separate batches ,within few years it was able to mark its presence in art and teaching .

Church secondary memorial itc

It was built as a monument for arthunkal st Andrews church for its centenary celebration in 1948 .the building was constructed in the leadership of father dominic who was the vicar then in 1984.it started its classes with electrician draftsman civil batches .later electronic mechanic trade and computer operator and programme assistant trade was started under central ministry for human resource and got its NCVT accredition .number of students study in this institution nowadays .

St Sebastian convent

This convent was consecrated under rev father jose alvernas who was the methran of kochi in april 5,.1948..this group of society consisting of 25 sisters does its service in hospital ,nursing school ,primary school ,day care ,bcc catechism classes ,house visit ,parish work .

St Sebastian visitation hospital and nursing school

This hospital does its service for the people of seaside areas .it was in 1966 in the visiting room of visitation convent that it had its smaller beginning .in 1972 it was working as a small dispensary .and now it was elevated into the status of a hospital consisting of 30 beds under the guidance of sister mary jain ,rev dr dennis aroj ,father joseph koyilparambil sj ,after that this hospital had its greater say in the medicalfield.in 1994 a pay ward was built with its 150 beds .pregnancy and child care had its separate sections due to the full time assistance of two sister doctors .and a separate block was constructed for that in 2003.a nursing school was started in association to the hospital which was a mile stone in the history of the hospital .the hospital was able to give job oriented training to the girls of seaside area .four batches of students who have completed their courses have their service outside and inside the country .dr .c.GRECA Michael serves in gynecology section and dr .c. Christina in pediatric section .opthalmology cardiac section and super speciality sections work once in a week ..sr ,,mary jemma is the present administrator .sisters of visitation convent does their service in office administration and nursing .

Little flower employees forum

Little flower employees forum is an organization which has its office in ayiram thai north of arthunkal .it aims at the education of youngsters and make them fruitful for the society ..they do lot of services in new education oriented programmes ,..and coching classes for psc .,carrier guidance ,scholarships for students of 4,7,10,12 classes and degree level classes .they congratulate those passing in entrance examinations .this organization consisting of more than 60 members is guided by joseph valiyaveetil ,m.s.binu ,and v.i.das

John paul 12 english medium nursery school

This school works under visitation convent .more than hundred students and 20 teachers are there in the school.

Theeradesha woman mission

This is an organization started for womans emanicipation by arthinkal church .the objectives of this mission is to empower woman and to make them fit to take part in social activities .they were given choice of their entrepreneur ship and small funds for undertaking business activities .the main activities are conducting seminars and workshops and organizing crushes for small children ..and giving councelling for teenagers ..other social activities for youngsters and the old people .awards were given to the women who took part in weaving activities and old occupations under ‘kudil vyavasaayam ‘

Four women participate in processing note books under arhinakal church .thus the church played its role in motivating women and those who were only residing inside the house to take their place in social activities

St Sebastian school ,ayiramthai ..cherthala north

This school was built during the period of father sylvriose jakson when he was the vicar of arthunkal church ..number of students have their primary education in the school now .from 2006 a single division has been made English medium in the lower primary classes .for computer literacy of children 4 computers have been granted under PTA .and classes are conducted with efficient teachers .the present head mistress is P.C.selin .

Cherthala matsya vyavasaaya sahakarana sangham

It was 67 years before that matsya vyavasaya sahakarana sangham was registered under arthinkal in 1983..but its function was actually begun only in 1952 due to some technical problems .the society which consisted of only 29 members had its president as sri kunchachan kallu veedan .the society was again stopped functioning due to some economic problems and it was father dennis aroj vicar of arthinkal who restarted the society again.



https://www.youtube.com/watch?v=PTZ858XcKHE



https://www.youtube.com/watch?v=SujjUzDHHAQ

https://www.youtube.com/watch?v=0GmzYaK_Lp0

അര്‍ത്തുങ്കല്‍ പള്ളി ഐതീഹ്യം - അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും




ലേഖകന്‍ - ഫാ. സ്റ്റീഫന്‍ പഴമ്പാശ്ശേരില്‍ (റെക്ടര്‍)


[ അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)




പ്ലേഗ് രോഗത്തില്‍ നിന്നും രക്ഷിക്കപ്പെട്ടതിന്റെ നന്ദിസൂചകമായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി ഇറ്റലിയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടകര്‍ യാത്രാമദ്ധ്യേ അര്‍ത്തുങ്കല്‍ കടലില്‍ വച്ചു് കടല്‍ക്ഷോഭത്തില്‍ കപ്പല്‍ മുങ്ങിപ്പോകും എന്നായപ്പോള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ച നാവികര്‍ക്കു് ലഭിച്ച ദര്‍ശ്ശനപ്രകാരവും അന്നു രാത്രി അര്‍ത്തുങ്കല്‍ പള്ളി വികാരിക്കു് ലഭിച്ച ദര്‍ശ്ശനപ്രകാരവും ആഴക്കടലിലെ കപ്പലില്‍ നിന്നു വിശുദ്ധന്റെ തിരുസ്വരൂപം 1647ല്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ സ്ഥാപിച്ചു.


മനഃശാന്തിയും രോഗശാന്തിയും തേടി നാനാജാതിമതസ്താരായ ആയിരങ്ങള്‍ എന്നേരവും അണയുന്ന പുണ്യസ്ഥാനമാണു് അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനട. ജാതിമതഭേദമില്ലാതെ ജനങ്ങളുടെ ആശനിരാശകളും സുഖദുഃഖങ്ങളും പ്രാര്‍ത്ഥനാമന്ത്രമായി ഈശ്വരസന്നിധാനത്തേയ്ക്കു് ഉയരുന്ന നാളുകളാണു് എല്ലാ വര്‍ഷവും ജനുവരിയിലെ തിരുനാള്‍ ദിവസങ്ങള്‍.


അറബിക്കടലിനും വേമ്പനാട്ടു കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇന്നത്തെ അര്‍ത്തുങ്കല്‍ പ്രദേശം എ ഡി നാലാം നൂറ്റാണ്ടോടുകൂടി രൂപം കൊണ്ട കരപ്രദേശമാണു്. അര്‍ത്തുങ്കല്‍ പ്രദേശം മൂത്തേടത്തു് രാജസ്ഥാനമായിരുന്നതിനാല്‍ ഈ സ്ഥലം മൂത്തേടത്തിങ്കലും പിന്നീടു് ഏടത്തിങ്കലും പതിനാലാം നൂറ്റാണ്ടോടുകൂടി അര്‍ത്തുങ്കല്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. ചെറിയ ഓലപ്പള്ളി മാറ്റി ഇന്നു കാണുന്ന പഴയ പള്ളി രാജാവിന്റെ പ്രത്യേക അനുമതിയോടെ 1581-ല്‍ വിശുദ്ധ അന്ത്രയോസിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെടുകയും വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിക്കപ്പെടുകയും വിശുദ്ധന്റെ നാമത്തില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ അര്‍ത്തുങ്കലിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു. അര്‍ത്തുങ്കല്‍ പള്ളി ഇടവകയാക്കുകയും ആദ്യ വികാരിയായി ഗാസ്പര്‍ പയസ് എന്ന വിദേശ മിഷനറിയെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നു് വൈദികനായ ജെക്കാമോ ഫെനീഷ്വോ 1584-ല്‍  വികാരിയാവുകയും രണ്ടു് പ്രാവശ്യമായി ഏതാണ്ടു് 31 വര്‍ഷം പ്രവര്‍ത്തിക്കുകയും അര്‍ത്തുങ്കലിന്റെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വികാരിയെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വെളുത്തച്ചനെന്നു വിളിച്ചിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുമായും മുത്തേടത്തു് രാജകുടുംബാംഗളുമായും പ്രമാണിമാരുമായും നല്ല സുഹൃത്തു്ബന്ധം സ്ഥാപിക്കുകയും ചെയ്തുവരവേ ശ്രീ ആയ്യപ്പന്‍ വെളുത്തച്ചന്‍ മുഖേന ചീരപ്പന്‍ ചിറയിലെ കളരിഗുരുക്കളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഇടയായതു് അവര്‍ തമ്മില്‍ ഉറ്റ ബന്ധം സ്ഥാപിക്കാന്‍ കാരണമായി. കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാനും ചിലപ്പോള്‍ ഇരുകൂട്ടരും അഥിതികളായി വസിക്കുവാനും ഇടയായെന്നു് പറയപ്പെടുന്നു.


ദൈവനിശ്ചയപ്രകാരം ശ്രീ അയ്യപ്പന്‍ കാനനവാസിയായിത്തീരുകയും വെളുത്തച്ചന്‍ 1632-ല്‍ മൃത്യു വരിക്കുകയും ചെയ്തുവെങ്കിലും വി സെബസ്ത്യാനോസിന്റെ തിരുസ്വരൂപം 1647-ല്‍ അര്‍ത്തുങ്കലില്‍ സ്ഥാപിതമായതു മുതല്‍ ഈ രൂപത്തെ ജനങ്ങള്‍ വെളുത്തച്ചന്‍ എന്നു വിളിക്കുവാന്‍ ഇടയായി. ശബരിമല ശാസ്താവിനെ തൊഴുതിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെ കാണണം എന്നു് ശ്രീഅയ്യപ്പന്‍ ആവശ്യപ്പെട്ടതായിട്ടുള്ള ഐതീഹ്യം ഇന്നും നിലനില്‍ക്കുന്നു. ആയതിനാല്‍ അയ്യപ്പഭക്തര്‍ വൃതം അവസാനിപ്പിച്ചുകൊണ്ടു് വെളുത്തച്ചന്റെ തിരുനടയില്‍ മാല ഊരുന്ന പതിവു് ഇന്നും തുടരുന്നു. ശ്രീഅയ്യപ്പന്റെ ആസ്ഥാനമായ ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേക്കുയരുന്നതും അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ ദേവാലയം ബസിലിക്ക പദവിയിലേക്കു് ഉയര്‍ത്തപ്പെട്ടുകൊണ്ടു് ആഗോളപ്രശസ്തി നേടുന്നതും ദൈവനിയോഗമെന്നു കരുതുന്നു.


വിശുദ്ധ പദവിയിലേക്കു് ഉയര്‍ത്തപ്പെടുവാനായി പോകുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ വച്ചു് വൈദികപട്ടം സ്വീകരിക്കുകയും ഏതാനം മാസം ഇവിടെ താമസിക്കുകയും ചെയ്തതിനാല്‍ പുണ്യഭൂമിയായ അര്‍ത്തുങ്കലിന്റെ മഹത്വം വിസ്തൃതമാകുന്നു.


അനാഥരുടെ നാഥന്‍ ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ് പുരയ്ക്കല്‍ അര്‍ത്തുങ്കല്‍ വികാരിയായിരുന്ന ദൈവദാസന്‍ സബാസ്റ്റ്യന്‍ എല്‍ സി പ്രസന്റേഷനില്‍ നിന്നും മാമോദീസ സ്വീകരിച്ചു. വിസിറ്റേഷന്‍ സഭാ സ്ഥാപകനും തീരദേശത്തിന്റെ അപ്പോസ്തലനുമായ ദൈവദാസന്‍ സബാസ്റ്റ്യന്‍ എല്‍ സി പ്രസന്റേഷന്‍ ജ്ഞാനസ്നാനപ്പെട്ടതും അര്‍ത്തുങ്കല്‍ വികാരിയായിരിക്കെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതീക ശരീരം സിമിത്തേരി ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്നു.


ദേവാലയങ്ങളുടെ ദേവാലയും മഹാദേവാലയം എന്നറിയപ്പെടുന്ന ബസിലിക്ക പദവിയിലേക്കു് അര്‍ത്തുങ്കല്‍ ദേവാലയം ഉയര്‍ത്തപ്പെടാന്‍ മേല്‍പ്പറഞ്ഞ മഹത്വങ്ങള്‍ ഒത്തുകൂടുന്ന ഏക ദേവാലയം ആണു് അര്‍ത്തുങ്കല്‍. അതാണു് അര്‍ത്തുങ്കലിന്റെ സവിശേഷത.






അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് 4 കാരണങ്ങളുണ്ടു്.


ആദ്യത്തേതു് എട്ടാം നൂറ്റാണ്ടു മുതലേ ക്രൈസ്തവരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലമാണിതെന്നതാണു്. കേരളത്തില്‍ ക്രിസ്ത്യാനികളെ കണ്ടതായുള്ള ഏറ്റം വിശ്വസനീയമായ രേഖ ആറാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച കോസ്മസ് എന്ന ഗ്രീക്ക് സഞ്ചാരിയുടെ യാത്രാവിവരണമാണു്. എഡി 525-ല്‍ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ക്രിസ്ത്യാനികളെ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. തോമസ് അപ്പസ്തോലന്‍ ജ്ഞാനസ്നാനപ്പെടുത്തിയവരെന്നു കരുതപ്പെടുന്ന ആദ്യത്തെ ക്രിസ്ത്യാനികള്‍ ദ്രാവിഡരായിരുന്നു, പറഞ്ഞു പ്രചരിപ്പിച്ചിട്ടുള്ള പോലെ നമ്പൂതിരിമാരായിരുന്നില്ല. കാരണം കേരളത്തില്‍ നമ്പൂതിരിമാരുടെ കുടിയേറ്റം നാലാം നൂറ്റാണ്ടിനു മുമ്പുട്ടായിട്ടില്ല എന്നു് കേരളചരിത്രകാരന്മാര്‍ സംശയലേശമന്യേ രേഖപ്പെടുത്തിയുട്ടുണ്ടു്. തോമസ് അപ്പസ്തോലന്‍ വഴി ജ്ഞാനസ്നാനം ലഭിച്ചവര്‍ക്കു് അദ്ദേഹത്തിന്റെ രക്തസാക്ഷത്വത്തിനു ശേഷം രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ ആരും സഹായിക്കാനില്ലാതെ വിശ്വാസപരമായി മുരടിച്ചു കഴിയുകയായിരുന്നു. എഡി 345-ല്‍ കൊടുങ്ങല്ലൂരില്‍ ക്നായി തൊമ്മന്റെ നേതൃത്വത്തില്‍ പേര്‍ഷ്യയില്‍ നിന്നു് 400 ക്രിസ്ത്യാനികള്‍ കുടിയേറി താമസിച്ചതോടെ ഇവിടത്തെ ക്രിസ്ത്യാനികള്‍ക്കു് പുതുജീവന്‍ ലഭിച്ചു. തോമസ് അപ്പസ്തോലന്‍ രൂപം കൊടുത്ത ആദ്യത്തെ 7 ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നു് അര്‍ത്തുങ്കല്‍ നിന്നും 10 കിലോമീറ്റര്‍ കിഴക്കായി കൊക്കോതമംഗലത്തായിരുന്നു. ഇവിടെ കുടിയേറിയ പേര്‍ഷ്യന്‍ ക്രൈസ്തവര്‍ വാണിജ്യത്തില്‍ മിടുക്കന്മാരായിരുന്നു. വിദേശവ്യാപാരത്തിനു് ഏറ്റം അനുയോജ്യമായ സ്ഥമായിരുന്നു പുരാതന അര്‍ത്തുങ്കല്‍ പ്രദേശം. വള്ളങ്ങളിലും പത്തേമാരി പോലുള്ള യാനങ്ങളുമായിരുന്നല്ലോ അന്നു യാത്ര ചെയ്യാനും സാധനങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നതു്. പുഴകളും തോടുകളും വലിയ ജലാശയങ്ങളും അര്‍ത്തുങ്കല്‍ പ്രദേശത്തു് ധാരാളമുണ്ടായിരുന്നു. ഇന്നത്തെ അന്ധകാരനഴി അന്നു് കപ്പലുകള്‍ അടുക്കുന്ന തുറമുഖമായിരുന്നു. അതിനാല്‍ നൂറ്റാണ്ടുകള്‍ക്കു് മുമ്പു് തന്നെ കൊക്കോതമംഗലത്തു നിന്നും ക്രിസ്ത്യാനികല്‍ അര്‍ത്തുങ്കല്‍ മനക്കോടം പ്രദേശങ്ങളില്‍ വന്നു താമാസമാക്കിയിരുന്നു. പേര്‍ഷ്യയില്‍ നിന്നെത്തിയ രണ്ടു് മെത്രാന്മാര്‍ വാര്‍ സാപ്പോറും മാര്‍ പ്രോത്തും മനക്കോടത്തു വന്നു് താമസിച്ചതായി 1601-ലെ ഓറിയന്റെ കോണ്‍ക്വിസ്റ്റാദോ എന്ന പുസ്തകം രേഖപ്പെടുത്തിയിട്ടുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ അര്‍ത്തുങ്കല്‍ പ്രദേശം പുരാതനകാലം മുതലേ ക്രൈസ്തവരുടെ വാസസ്ഥലമായിരുന്നു.


എഡി 1500 മുതല്‍ ഒന്നര നൂറ്റാണ്ടിലേറെ കേരളത്തില്‍ മേധാവിത്വം നിലനിര്‍ത്തിയതു് പോര്‍ട്ടുഗീസുകാരായിരുന്നു. അവര്‍ തങ്ങളുടെ ഏറ്റം പ്രധാനപ്പെട്ട മിഷന്‍ കേന്ദ്രം അര്‍ത്തുങ്കല്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു എന്നതാണു് അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് രണ്ടാമത്തെ കാരണം. മിഷന്‍ കേന്ദ്രം ക്രിസ്തുവിശ്വാസ പ്രചരണത്തിനുള്ള കേന്ദ്രമാണു്. 1581-ല്‍ ഈ കേന്ദ്രത്തിനു് വിശുദ്ധ അന്ത്രയോസിന്റെ ഇടം എന്നു് അര്‍ത്ഥം വരുന്ന സാന്തന്ത്രേ എന്നു് അവര്‍ പേരിട്ടു. അര്‍ത്തുങ്കലെ ആദ്യത്തെ പള്ളി 1581-ല്‍ സ്ഥാപിതമായി. 1584-ല്‍ രണ്ടാമത്തെ വികാരിയായി അര്‍ത്തുങ്കല്‍ ചുമതലയേറ്റ ജയ്‌ക്കോമോ ഫെനിച്ചിയോ അച്ചന്‍ അര്‍ത്തുങ്കല്‍ രണ്ടു പ്രാവശ്യമായി 31 വര്‍ഷം വികാരിയായി സേവനം ചെയ്തു. അദ്ദേഹമാണു് ആലപ്പുഴ രൂപതയുടെ അപ്പസ്തോന്‍. തുമ്പോളി മുതല്‍ വടക്കു് പള്ളിരുത്തി വരെയുള്ള പ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസപ്രഘോഷണ പ്രദേശമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടത്തില്‍ അര്‍ത്തുങ്കല്‍ ദേശത്തെ സാന്തന്ത്രേ എന്നാണു് അടയാളപ്പെടുത്തിയിട്ടുള്ളതു്. പില്‍ക്കാലത്തു് ഡച്ചുകാരുടെ ഭൂപടങ്ങളിലും ഈ പേരു കാണാം. അര്‍ത്തുങ്കല്‍ എന്ന പേരു് പറഞ്ഞുതുടങ്ങിയിട്ടു് മൂന്നു് നൂറ്റാണ്ടേ ആയിട്ടുള്ളു. കൊച്ചി രാജവംശത്തിന്റെ തായ്‌വഴിയിലെ മൂത്തയാളിന്റെ ഇടമെന്ന അരത്ഥത്തില്‍ മൂത്തേടം എന്നായിരുന്നു അര്‍ത്തുങ്കലിന്റെ പണ്ടത്തെ പേരു്. കരപ്പുറം എന്ന വലിയ ഭരണപ്രദേശത്തിന്റെ തലസ്ഥാനപദവി ഉണ്ടായിരുന്നു മൂത്തേടത്തിനു്. മൂത്തേടം പില്‍ക്കാലത്തു് മൂത്തേടത്തു് മൂത്തേടത്തിങ്കല്‍ എടുത്തുങ്കല്‍ ഒടുവില്‍ അര്‍ത്തുങ്കല്‍ എന്നായി പരിണമിച്ചു എന്നാണു് ഒരു വ്യാഖ്യാനം.


1640-ല്‍ വിശുദ്ധസെബസ്ത്യാനോസിന്റെ രൂപം അര്‍ത്തുങ്കല്‍ പ്രിതിഷ്ഠിച്ചതു മുതല്‍ ഉളവായ നിരന്തര രോഗശാന്തികളാണു് അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് മൂന്നാമത്തെ കാരണം. സെബസ്ത്യാനോസിന്റെ നാടായ ഇറ്റലിയില്‍ പതിനാറാം നൂറ്റാണ്ടില്‍ സാംക്രമികരോഗം ഉണ്ടായപ്പോള്‍ വിശ്വാസികള്‍ വിശുദ്ധസെബസ്ത്യാനോസിന്റെ രൂപം രോഗബാധിത പ്രദേശങ്ങളില്‍ പ്രദക്ഷിണമായി എഴുന്നള്ളിക്കുകയും അതോടെ വിസ്മയിക്കപ്പെടുന്ന രീതിയില്‍ രോഗം പൂര്‍ണ്ണമായി ശമിക്കുകയും ചെയ്തു. അതിനു നന്ദിയായി വിശുദ്ധന്റെ അത്ഭുതരൂപത്തിന്റെ അതേ മാതൃകയില്‍ മറ്റൊരു രൂപം ഉണ്ടാക്കി അന്നു് അറിയപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പ്രദക്ഷിണമായി കപ്പലില്‍ കൊണ്ടുപോകാമെന്നു അവര്‍ തീരുമാനിച്ചു. അങ്ങനെ കൊണ്ടുവരുമ്പോള്‍ അറബിക്കടലില്‍ അര്‍ത്തുങ്കലിന്റെ ദിശയില്‍ എത്തിയപ്പോള്‍ കപ്പല്‍ മുന്നോട്ടു നീങ്ങാനാവാതെ വരികയും ഇവിടെ കരയിലുള്ള പള്ളിയില്‍ തന്റെ രൂപം ഇറക്കി പ്രതിഷ്ഠിക്കണമെന്നു് ക്യാപ്റ്റനു് സ്വപ്നത്തില്‍ ദര്‍ശ്ശനമുണ്ടാകുകയും ചെയ്തു. അതേ സമയം തന്നെ പള്ളി വികാരിക്കു് കപ്പലില്‍ കൊണ്ടുവരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഏറ്റുവാങ്ങണമെന്നു് സ്വപ്നത്തില്‍ വെളിച്ചപ്പെടുകയും ചെയ്തു. അങ്ങനെ ആണു് വിശുദ്ധ സെബസ്ത്യാനോസിന്റെ മനോഹരമായ രൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടതു്. അക്കാലത്തു് വ്യാപകമായി പടര്‍ന്നിരുന്ന മസൂരി കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളിലകപ്പെട്ടവര്‍ വിശുദ്ധനോടു് പ്രാര്‍ത്ഥിക്കുകയും രോഗശാന്തി നേടുകയും ചെയ്തതോടെ പുണ്യവാന്റെ അത്ഭുതശക്തി ദൂരേക്കു് വ്യാപിച്ചു. അങ്ങനെ ജനുവരിയിലെ പുണ്യവാന്റെ തിരുനാളു് അത്ഭുതപൂര്‍വ്വമായ ജനപ്രവാഹത്താല്‍ പ്രസിദ്ധമാകുകയും ചെയ്തു.






പ്രശസ്തമായി ഫ്രാന്‍സ് നഗരം അനേകം വിശുദ്ധരെ ലോകത്തിനു സംഭാവന നല്‍കിയിട്ടുള്ള അനുഗ്രഹീത രാജ്യമാണു്. പ്രകൃതിരമണീയമായ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു് അതിമനോഹരമായ നഗരമാണു് നര്‍ബോന.


ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ സമ്പന്നരും ഉന്നതകുലജാതരുമായ മാതാപിതാക്കളില്‍ ക്രിസ്തുവര്‍ഷം 255-നോടടുത്താണു് സെബസ്ത്യാനോസ് ഭൂജാതനായതു്. നര്‍ബോനയില്‍ ജനിക്കുകയും മിലനില്‍ അധിക കാലം ജീവിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെടുന്നതു് "റോമായിലെ വിശുദ്ധ വേദസാക്ഷി" എന്നാണു്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും ദൈവത്തിലുള്ള അതിയായ വിശ്വാസവും സ്നേഹവാത്സല്യവും ലളിത ജീവിതവും മാതാവിന്റെ ശിക്ഷണവും ഈ കുബേരസന്താനത്തെ മാതൃക പുരുഷനാകുവാനും ശാന്തത, വിവേകം, സത്യസന്ധത, വിനയം തുടങ്ങിയ വിശേഷഗുണങ്ങളുടെ വിളനിലമാക്കുവാനും കഴിഞ്ഞു.


28-മത്തെ വയസ്സില്‍ അദ്ദേഹം മിലന്‍ ദേശം വിട്ടു് റോമാ നഗരത്തിലേക്കു് പോയി‌. സൈനികസേവനം അക്കാലത്തു് ഉന്നതകുലജാതര്‍ക്കു് വിശിഷ്ട സേവനമായി കണ്ടിരുന്ന കാലമായിരുന്നെങ്കിലും വിശുദ്ധ സെബസ്ത്യാനോസിനു് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. മതമര്‍ദ്ദനം ശക്തി പ്രാപിച്ചിരുന്ന കാരിനൂസ് രാജാവിന്റെ കാലത്താണു് അദ്ദേഹം സൈനിക സേവനത്തിനു ചേര്‍ന്നതു്. രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ റോമന്‍ ദേവന്മാരെ ആരാധിക്കാന്‍ കാരിനൂസ് ആവശ്യപ്പെടുകയും എതിര്‍ത്തവരെ വധിക്കുകയും ചെയ്തിരുന്ന കാലത്താണു് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രേരണയാല്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി അവസാനരക്തം ചിന്തുവാന്‍ സൈനികര്‍ സന്നദ്ധരായതു്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധത്തില്‍ കാരനൂസ് വധിക്കപ്പെട്ടു. ഭരണത്തില്‍ സഹായിക്കുന്നതിനായി മാക്സിമിയനെ സഹചക്രവര്‍ത്തിയാക്കുകയും ഇവര്‍ സെബസ്ത്യാനോസിനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവിയും നല്‍കി‌. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ വെള്ളപ്പൊക്കം ഭൂകമ്പം വരള്‍ച്ച തുടങ്ങിയ എല്ലാത്തിന്റെയും കാരണം ക്രിസ്ത്യാനികള്‍ ആണെന്നു് ആരോപിച്ചു് റോമാചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.


പരിതാപകരമായ അവസ്ഥയില്‍ നിന്നു് തിരുസഭയ്ക്കു് മോചനം ഉണ്ടാകണമെന്നു് ആഗ്രഹിച്ചു് പൂര്‍ണ്ണമായി സഭയെയും ക്രിസ്തുവിനെയും സ്നേഹിച്ച അദ്ദേഹം പാവപ്പെട്ടവരോടും ദുഃഖിതരോടും ഏറെ അലിവും അനുകമ്പയും ഉണ്ടായിരുന്നു.


AD 288-ലാണു് തന്റെ വിശ്വസ്തനായ സൈന്യാധിപനും ധീരനും പ്രീട്ടോറിയല്‍ അംഗവുമായ സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്ന സത്യം ജോക്ലേഷ്യന്‍ ചക്രവര്‍ത്തി മനസ്സിലാക്കിയതു്. രാജ്യദ്രോഹകുറ്റത്തിനു് സെബസ്ത്യാനോസിനെ തടവിലാക്കിയ ഡയോക്ലേഷ്യന്‍ റോമാ സാമ്രാജ്യത്തിലെ ദേവന്മാരെ ആരാധിച്ചാല്‍ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അന്യദേവന്മാരോടു് പ്രാര്‍ത്ഥിക്കുന്നതു് നിഷ്ഫലമാണെന്നും ഏകസത്യദൈവത്തെ ആരാധിക്കുവാനും ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയെ സെബസ്ത്യാനോസ് ഉപദേശിച്ചു. കോപാഗ്നിയാല്‍ ജ്വലിച്ച ഡയോക്ലേഷ്യന്‍ മൈതാനമദ്ധ്യത്തില്‍ സെബസ്ത്യാനോസിനെ മരത്തില്‍ കെട്ടി അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. ക്രിസ്തുവിനു സാക്ഷിയാകുക എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച സെബസ്ത്യാനോസിനെ വിവസ്ത്രനാക്കി ഇഞ്ചിഞ്ചായി മരിക്കുന്നതിനു് നിലവധി അമ്പുകള്‍ എയ്തു. രക്തം വാര്‍ന്നു് അബോധാവസ്ഥയിലായ സെബസ്ത്യാനോസിനെ കാസുളൂസ് എന്ന വിശുദ്ധന്റെ ഭാര്യയും വിധവയുമായ ഐറിന്‍ എന്ന ഭക്തസ്ത്രീ ക്രിസ്ത്യാനികളുടെ സഹായത്തോടെ കബറടക്കാനെന്ന വ്യാജേന സുശ്രൂഷിച്ചു.


പൂര്‍വ്വാധികം ആരോഗ്യവാനും സുന്ദരനുമായ സെബസ്ത്യാനോസിനെ കണ്ട ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി ഭയപ്പെടുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ ശക്തമായ ഭാഷയില്‍ സെബസ്ത്യാനോസ് ശാസിച്ചു. ഭയപ്പാടും കോപത്താലും വിറച്ച ഡയോക്ലേഷ്യന്‍ തന്റെ മുന്നില്‍ വച്ചു് ഗദ കൊണ്ടടിച്ചു് വധിക്കുവാന്‍ കല്‍പ്പിച്ചു. AD 288 ജനുവരി 20-൹ രാജകല്‍പ്പന നിറവേറി. ലോകമെമ്പാടും വിശുദ്ധന്റെ തിരുനാള്‍ ജനുവരി 20-൹ ആചരിക്കുന്നു.


വിശുദ്ധന്റെ ശരീരം ആരുമറിയാതെ നദിയില്‍ എറിയുകയും നദിയില്‍ എറിയപ്പെട്ട ദിവസം ലൂസിന എന്ന ഭക്തസ്ത്രീക്കു് ദര്‍ശ്ശനം കിട്ടുകയും മൃതദേഹത്തിനു ചുറ്റും പരുന്തുകള്‍ വട്ടമിട്ടു് പറക്കുന്ന കാഴ്ചയുമാണു് അവര്‍ കാണുന്നതു്.


ആപ്യന്‍ എന്നു പേരുള്ള റോഡിനടുത്തെ ഭൂഗര്‍ഭലയത്തില്‍ വിശുദ്ധന്റെ പുണ്യശരീരം ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ലൂസിന സംസ്ക്കരിച്ചു. ലൂസിനയുടെ ഭവനം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചു് വീരചരമമടഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായി പില്‍ക്കാലത്തു് പരിണമിച്ചു.


വിശുദ്ധന്റെ പൂജ്യശരീരം അടക്കം ചെയ്യപ്പെട്ട ഭൂഗര്‍ഭാലയത്തിനു് മുകളില്‍ അഞ്ചാം നൂറ്റാണ്ടില്‍ ദേവാലയം പണി കഴിപ്പിച്ചു. റോമിലെ പ്രശസ്തമായിട്ടുള്ള ഏഴു ദേവാലയങ്ങളില്‍ ഒന്നാണു് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. 1575-ല്‍ മിലാനിലും ഇറ്റലിയിലും 1596-ല്‍ ലിസ്ബണിലും പകര്‍ച്ചവ്യാധി ഉണ്ടായി. വിശുദ്ധന്റെ രൂപവുമായി വിശ്വാസികള്‍ പദക്ഷിണം നടത്തിയപ്പോള്‍ അത്ഭുതപൂര്‍വ്വമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലില്‍ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാന്‍ ജനങ്ങള്‍ തീരുമാനിക്കുകയും ലോകം ചുറ്റി വരവേ അര്‍ത്തുങ്കിലില്‍ കടല്‍ക്ഷോഭത്തില്‍ കപ്പല്‍ ഉറക്കുകയും സമീപത്തു് ഒരു ദേവാലയം ഉള്ളതുമായി കപ്പിത്താനു് ദര്‍ശ്ശനം കിട്ടുകയും ഈ സമയം അര്‍ത്തുങ്കല്‍ ദേവാലയത്തിലെ വൈദീകനും ദര്‍ശ്ശനം ഉണ്ടായി. ഇടവക ജനങ്ങളുമായി വൈദീകന്‍ കടല്‍ക്കരയിലെത്തി ആദരപൂര്‍വ്വം സ്വരൂപം ഏറ്റുവാങ്ങി താല്‍ക്കാലികമായി ഉണ്ടാക്കിയ കുരിശടിയില്‍ സ്ഥാപിച്ചു. വിശുദ്ധന്റെ ആ തിരുരൂപം ഇന്നും അര്‍ത്തുങ്കല്‍ ബെസിലിക്കയുടെ തെക്കെ അള്‍ത്താരയില്‍ ഭക്തര്‍ക്കു് ദര്‍ശ്ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്കും, രോഗങ്ങള്‍ക്കും, വിവാഹം, കടബാദ്ധ്യത, വസ്തുവില്‍പ്പന, പൈശാചിക ബന്ധങ്ങള്‍, കുടുംബസമാധാനം, തൊഴില്‍, വീടുനിര്‍മ്മാണം, സന്താനസൗഭാഗ്യം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിശുദ്ധന്റെ നടയില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്കു് വിശുദ്ധ സബസ്ത്യാനോസിന്റെ സാമിപ്യം ഒരനുഗ്രഹമാണു്.










വെളുത്തയെ വെളുത്തച്ചൻ ആക്കുമ്പോൾ

പന്തളം രാജകുടുംബാംഗവും അവിടത്തെ പടത്തലവനും ആയിരുന്ന മണികണ്ഠന്‍ , തികഞ്ഞ യോദ്ധാവും, സൌഹാര്‍ദ്ദത്തിന്റെ മൂര്‍ത്തിമദ്ഭാവവും ആയിരുന്നു എന്നാണു നമ്മുടെ എല്ലാ ഐതീഹ്യങ്ങളും, വായ്മൊഴികളും പറയുന്നത്. അത് കൊണ്ട് തന്നെ, ഈയടുത്തായി, ഒരു പത്തു വര്‍ഷമായി കൂടുതലും കേട്ട വെളുത്തച്ചന്‍ എന്ന കഥയെ പ്രഥമ ദൃഷ്ട്യാ അവിശ്വസിക്കേണ്ട കാര്യമൊന്നും തോന്നിയില്ല. പക്ഷെ മാധ്യമങ്ങളില്‍ പല ചര്‍ച്ചകളിലും, ക്രിസ്തീയ വൈദീകരുടെ പല അഭിമുഖങ്ങളിലും, ഈ വെളുത്തച്ചന്‍ അര്‍ത്തുങ്കല്‍ പള്ളിയിലെ ഒരു വൈദീകന്‍/പുണ്യവാളന്‍ ആയിരുന്നു എന്നും, അത് കൊണ്ട് തന്നെ അയ്യപ്പഭക്തര്‍, പ്രത്യേകിച്ചും ചേര്‍ത്തല/അര്‍ത്തുങ്കല്‍ ഭാഗത്തുള്ളവര്‍ അവിടെ ചെന്നാണ് മുദ്ര അഴിക്കുന്നതു എന്നും പറഞ്ഞു കേട്ടപ്പോള്‍, ആ ദേശത്തു വേരുകള്‍ ഉള്ള, അയ്യപ്പഭക്തരുടെ കുടുംബത്തില്‍ ജനിച്ച എനിക്ക് ആശ്ചര്യവും, അല്‍പ്പം സംശയം കലര്‍ന്ന ജിജ്ഞാസയും തോന്നി.

ഏറ്റവുമൊടുവില്‍ താഴമണ്‍ തന്ത്രി കുടുംബത്തിലെ ഒരംഗം തന്നെ ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, അതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കു ചേരാന്‍ എനിക്കും ഭാഗ്യം ഉണ്ടായി. അദ്ദേഹം തന്നെ ഇതിന്റെ നിജസ്ഥിതി അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വിളിച്ചു കൊള്‍ക എന്ന് പറഞ്ഞു രണ്ടു ഫോണ്‍ നമ്പരുകള്‍ തന്നു. അയ്യപ്പ ഇതിഹാസത്തില്‍, അദ്ദേഹത്തിന്‍റെ പടയാളികള്‍ ആയ ആലങ്ങാട്ട് പേട്ട തുള്ളല്‍ സംഘത്തിന്റെ ജനറൽ സെക്രട്ടറി ശ്രീ രാജിവ് എരുമക്കാട്ട്, സ്വാമിയെപ്പറ്റിയുള്ള കഥകളുടെ, അറിവിന്റെ ഒരു കലവറ തന്നെയായി. ഒതേനന്‍ എന്ന ഒരു കൊള്ളക്കാരനെ കൊണ്ട് ജനവും, രാജകുടുംബവും അക്കാലം പൊറുതി മുട്ടിയിരുന്നു. അയാള്‍ ആയോധന കലയില്‍ അതി സമര്‍ത്ഥന്‍ ആയിരുന്നു എന്നും പരാജയപ്പെടുത്താന്‍ അയാള്‍ക്കറിയുന്ന അടവുകള്‍ എല്ലാം തനിക്കും അറിഞ്ഞിരിക്കണം എന്നും മണികണ്ഠന്‍ തീരുമാനിച്ചുവത്രേ. ആ പഠനത്തിന്റെ ഭാഗം ആയി, ദേശത്തെ 18 പ്രധാന കളരികളില്‍ ചെന്ന്, അവിടുന്നൊക്കെയും അറിവും ആയോധന കലയും ആര്‍ജ്ജിച്ചു.

Thazhathangadi.cheerapanchira-003

അങ്ങനെ അയ്യപ്പന്‍ ചേര്‍ന്ന കളരികളില്‍ ഒന്നാണ് ചേര്‍ത്തല മുഹമ്മ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചീരപ്പന്‍ചിറ കളരിസ്ഥാനം. അവിടെ സ്വാമിയുടെ സതീര്‍ഥ്യനോ, കൂടെ അഭ്യസിച്ച യോദ്ധാവോ ആണ് “വെളുത്ത” എന്ന അരയന്‍. ആലങ്ങാട് സംഘം സ്ഥാപിക്കാനും അവരെ തന്റെ പോരാളികള്‍ ആയി പ്രഖ്യാപിക്കാനും ആലുവ മണപ്പുറത്തു കരക്കാരെ വിളിച്ചു ഭഗവാന്‍ ഉദ്ഘോഷിച്ചപ്പോള്‍, ഈ “വെളുത്ത” എന്ന യുവാവും കൂടെ ഉണ്ടായിരുന്നു എന്ന് ആലങ്ങാട്ടുകാരുടെ വാമൊഴി കഥകളില്‍ ഉണ്ട്. തുടര്‍ന്ന് ഒതേനനുമായുള്ള യുദ്ധത്തെ പറ്റിയുള്ള വാമൊഴികളില്‍, അതിലൊന്നും വെളുത്ത പങ്കെടുത്തതായി ആലങ്ങാട്ടുകാര്‍ക്ക് അറിവില്ല. പൂഴിപ്പയറ്റ് എന്ന വിദ്യ പഠിക്കാന്‍ ആണ് മണികണ്ഠന്‍ ചീരപ്പന്‍ചിറ കളരിയിലേക്ക് പോയത് എന്നും, അതിനുപയോഗിച്ചിരുന്ന പ്രത്യേക തരം വാളും അങ്കിയും അവിടെ ഒരു തറവാട്ടിലെ നിലവറയില്‍ ഇന്നും പൂജിച്ചു പോരുന്നു എന്നും ആണത്രേ ഐതീഹ്യം.

വെളുത്തയെപ്പറ്റി കൂടുതല്‍ അറിയാന്‍, ചീരപ്പന്‍ചിറ കളരിയുടെ ഇന്നത്തെ സംരക്ഷകര്‍ ആയ ശംഭു മേമോറിയല്‍ ട്രസ്റ്റിലെ ശ്രീ. ബാലസുബ്രമണ്യനോടും സംസാരിക്കാന്‍ അവസരം ലഭിച്ചു. അമ്പലപ്പുഴ ദേശത്തു നിന്നും കളരി പഠിക്കാന്‍ കടല്‍തീരത്ത്‌ കൂടെ ചീരപ്പന്‍ ചിറയിലേക്ക് സഞ്ചരിച്ച അയ്യപ്പന്‍, അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തിയപ്പോള്‍ വെളുത്ത് ആജാനബാഹുവായ ഒരു യുവാവിനെ കണ്ടു മുട്ടി എന്നും, കളരിയില്‍ ചെന്നാല്‍, മുന്നറിവില്ലാത്തവരേ ചേര്‍ക്കുകയില്ലെങ്കിലോ, അതിനാല്‍ അവിടത്തെ ശിഷ്യന്‍ ആയ താന്‍ സ്വാമിയെ അവിടെ കൊണ്ടുപോകാം എന്ന് അദ്ദേഹം പറഞ്ഞതായും ആ യുവാവിനെ അയ്യപ്പന്‍ “വെളുത്ത” എന്നോ “വെളുത്തച്ചന്‍” എന്നോ വിളിച്ചു പോന്നു എന്നും ആണ് കളരിയിലെ വാമൊഴിയറിവുകള്‍.

ഈ രണ്ടു വാമൊഴികളിലും വെളുത്ത, വെളുത്തച്ചന്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന യുവാവിനു ക്രിസ്തുമതവും ആയി ബന്ധം ഉണ്ടെന്നതിനു യാതൊരു അടയാളങ്ങളും ഇല്ല. ആലങ്ങാട്ട് സംഘത്തിന്റെ അറിവില്‍ ആ യുവാവ് ഒരു അരയ കുലജാതന്‍ ആണ്. ഇനിയല്‍പ്പം ചരിത്രം. കാലവര്‍ഷം 200, AD 1050 കാലഘട്ടത്തില്‍ ആണ് അയ്യപ്പന്‍ കേരളത്തിലെ ജനമധ്യത്തില്‍ വിഹരിച്ചത് എന്നാണു പറയപ്പെടുന്നത്‌. അര്‍ത്തുങ്കല്‍ ദേശത്തു ഒരു ക്രിസ്തീയ ആരാധനാലയം വരുന്നത് AD 1550-ല്‍ ആണ്. വെളുത്ത എന്ന യുവാവ്, 400 കൊല്ലം കഴിഞ്ഞ് ആ പള്ളിയിലെ വികാരി ആയിരുന്നിരിക്കാന്‍ സാധ്യതയില്ല. അര്‍ത്തുങ്കല്‍ പള്ളിയിലെ പല വൈദീകരും ആയുള്ള അഭിമുഖങ്ങള്‍ ഇന്ന് ലഭ്യം ആണ്.

പള്ളിയുടെ പല സൂവനിയറുകളിലും വെളുത്തച്ചനെ പറ്റി പറയുന്നുമുണ്ട്. അതിലെല്ലാം, വെളുത്തച്ചന്‍ ഒരു വിദേശി വൈദികന്‍ ആണ് എന്നും, അദ്ദേഹത്തിനാണ് മണികണ്ഠനുമായി സൗഹൃദം എന്നും വ്യക്തമായി പറയുന്നു. ചില അഭിമുഖങ്ങളില്‍ ഫാദര്‍ ഫിനീഷ്യോ ആണ് പിന്നീട് വെളുത്തച്ചന്‍ എന്നറിയപ്പെട്ടത് എന്നും, ളോഹയുടെ അല്ലെങ്കില്‍ വിദേശിയുടെ നിറം കൊണ്ടാണ് വെളുത്ത അച്ചന്‍ എന്ന് വിളിച്ചത് എന്നുമാണ് ആ ഭാഷ്യം. അര്‍ത്തുങ്കല്‍ പള്ളിയുടെ പേരില്‍ ഉള്ള വിക്കിപീഡിയ പേജിലും ഇത് തന്നെയാണ് ഉള്ളത്. 1584 -1632 വരെ ജീവിച്ച ഫാദര്‍ ഫിനീഷ്യോ, എങ്ങനെ അതിനും 400 വർഷം മുന്‍പ് സന്നിധാനം പുല്‍കിയ അയ്യപ്പനുമായി സൌഹാർദ്ദത്തിൽ ആയിട്ടുണ്ടാവും എന്ന ചോദ്യം ബാക്കിയുണ്ട്.

cheerappan chira

വാവരും, കടുത്തയും, മലയരയനും ഒക്കെയായി മണികണ്ഠനു ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ക്ക് അയ്യപ്പദര്‍ശനത്തിന്റെ ആചാരങ്ങളില്‍ സ്ഥാനമുണ്ട്. ഇരുമുടിയില്‍ കാഴ്ചകള്‍ പേറി, അവരുടെയും കൂടെ നട തൊഴുത ശേഷം ആണ് ഭക്തര്‍ സ്വാമിപാദം തൊഴുന്നത്. വാവരോ, കടുത്തയോ ഏതു മതമെന്നോ ജാതിയെന്നോ ഭക്തര്‍ അന്വേഷിച്ചിട്ടില്ല. ചേര്‍ത്തലയിലുള്ള അനേകം ബന്ധുക്കളോട് ചോദിച്ചപ്പോഴും, അര്‍ത്തുങ്കല്‍ പള്ളിയും ആയി ബന്ധിച്ചുള്ള അയ്യപ്പ കഥ കേട്ടിട്ടുണ്ട് എന്നും, അവിടെപ്പോയി മാല അഴിക്കുന്ന സമ്പ്രദായം ആ ദേശവാസികള്‍ ചിലര്‍ പാലിക്കുന്നു എന്നും പറയുമ്പോഴും, ചേര്‍ത്തലയില്‍, അര്‍ത്തുങ്കല്‍ അടുത്തു വസിക്കുന്ന അവരാരും തന്നെ പള്ളിയില്‍ ചെന്നല്ല മുദ്ര അഴിചിട്ടുള്ളത് എന്നും കൂട്ടിച്ചേര്‍ക്കുന്നു.

അയ്യപ്പനുമായി ബന്ധപ്പെട്ട വെളുത്തച്ചന്‍ കഥകളില്‍ പള്ളി എങ്ങനെ വന്നു എന്നതിന് ആധികാരികമായി ഒരു അടയാളവും ഇന്ന് വരെ കണ്ടെത്താന്‍ സാധിച്ചില്ല. ഐതീഹ്യമാല പോലുള്ള കൃതികളില്‍ ചെറിയ ഉപകഥകള്‍ പോലും ഉള്‍പ്പെടുന്നുണ്ട്. അതിലും, ഈ പള്ളിയെപ്പറ്റി അയ്യപ്പനുമായി ബന്ധിച്ചു പരാമര്‍ശമില്ല. ഭൂരിപക്ഷം കുടുംബങ്ങള്‍, ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങള്‍ എന്തിനു ചീരപ്പന്‍ചിറ കളരിയില്‍ ഉള്ളവര്‍ പോലും അവിടെ ചെന്ന് മുദ്ര അഴിക്കുന്നില്ല. നിലയ്ക്കലും, ശബരിമലയിലെ തീപ്പാടും ഉണ്ടാക്കിയ മുറിവുകള്‍ ഇനിയും പല മനസ്സുകളിലും നിലനില്‍ക്കെ, ഇങ്ങനെ ഒരു കഥ, ഒരു ആചാരം ഒക്കെ പൊന്തിമുളച്ചു വരുന്നതില്‍ ചിലരെങ്കിലും ദുരൂഹത കണ്ടാല്‍, അതില്‍ തെറ്റുണ്ടെന്ന് പറയാന്‍ സാധിക്കില്ല.

ആ ദേശത്തു മതപരിവര്‍ത്തിതര്‍ ആയവര്‍ ചിലരെങ്കിലും ഇന്നും മണ്ഡലം നോറ്റ് മല ചവിട്ടുന്നുണ്ടെന്നും, സുഖയാത്രയ്ക്കായി അവര്‍ പള്ളിയില്‍ പ്രാര്‍ഥിച്ചു യാത്ര തുടങ്ങുന്നുവെന്നും, അവരുടെ മുദ്രകള്‍ അവര്‍ തിരിച്ചു വന്നു പള്ളിയില്‍ വെച്ച് അഴിച്ചു കാണുമെന്നും, ആ മുദ്രകളുടെ സമാഹാരം ആണ് അവിടെ കാണപ്പെടുന്നതെന്നുമാണ്, “അയ്യപ്പന്‍റെ സതീര്‍ഥ്യന്‍ വെളുത്തച്ചന്‍” എന്ന കഥയെക്കാളും വിശ്വസനീയം. മറിച്ചെങ്കില്‍, അങ്ങനെ ഒരു ഐതീഹ്യത്തിന്റെ ഏടുകള്‍ സ്വാമി തന്നെ നമുക്ക് വെളിപ്പെടുത്തും എന്ന് പ്രാര്‍ഥിക്കാം.

മണികണ്ഠന്റെ പാദസ്പര്‍ശത്താല്‍ പുണ്യം കൊണ്ട ആ കളരിയും, അയ്യന്റെ പടയാളികള്‍ ആയ ആലങ്ങാട് സംഘവും ഒന്നും, ഇന്നേ വരെ പോയി കണ്ടു വണങ്ങാനുള്ള ഭാഗ്യമോ പ്രചോദനമോ എനിക്കുണ്ടായില്ല എന്നതില്‍ ദുഖമുണ്ട്. സ്വന്തം പൈതൃകം സംരക്ഷിക്കുന്നതില്‍, അതിനെ തൊട്ടു താലോലിച്ചു ശക്തമായി നില നിര്‍ത്തുന്നതില്‍ എന്നത്തെയും പോലെ ഞാനടക്കമുള്ള ഹൈന്ദവ സമൂഹം പരാജയപ്പെടുകയാണ്. ചീരപ്പന്‍ ചിറ കളരി, അയ്യപ്പന്‍റെ ഉടവാളുകള്‍ ഉള്ള സ്ഥാനങ്ങള്‍ തുടങ്ങിയ ചരിത്രപ്രദേശങ്ങളെ പാടെ അവഗണിച്ചതല്ലേ പൈതൃകത്തിനു പുത്തന്‍ അവകാശികള്‍ വന്നു ഭവിക്കാന്‍ കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 

http://www.janamtv.com/2016/07/01/velutha-veluthachan-manikandan-article-by-padmapillai/